Don't Miss!
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
പ്രവീണ വിവാഹിതയായി
പ്രവീണ വിവാഹിതയായി
ആഗസ്ത് 31, 2000
തിരുവനന്തപുരം: മലയാള സിനിമാതാരം പ്രവീണ വിവാഹിതയായി. വ്യാഴാഴ്ച രാവിലെ 11-15-നും 11.45-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ശാസ്തമംഗലം അളകാപുരി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം.
ദുബായ് നാഷണല്‍ ബാങ്ക് ഓഫീസറായ പ്രമോദാണ് പ്രവീണയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വഞ്ചിയൂര്‍ റോഡില്‍ വഞ്ചിയൂര്‍ ഭവനില്‍ രാമചന്ദ്രന് നായരുടെ മകനാണ് പ്രമോദ്.
വളരെ കുറച്ചു ചിത്രങ്ങളിലേ അഭിനയിച്ചുള്ളൂവെങ്കിലും മലയാള സിനിമയില്‍ തന്റേതായ സാന്നിധ്യം തെളിയിച്ച നടിയാണ് പ്രവീണ. അഗ്നിസാക്ഷി, സാഫല്യം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങളിലെ അഭിനയം പ്രവീണയിലെ പ്രതിഭയെ വെളിവാക്കുന്നതായിരുന്നു. അഗ്നിസാക്ഷിയിലെ കൊച്ചുപെങ്ങള്‍ക്ക് ലഭിച്ച അംഗീകാരവും അതിന്റെ പ്രതിഫലം തന്നെ.
വിവാഹത്തോടു കൂടി അഭിനയരംഗത്തു നിന്നു വിട്ടു നില്‍ക്കാനാണ് പ്രവീണയുടെ ആഗ്രഹം. പിന്നീട് തിരിച്ചുവരുമോ എന്ന് തീരുമാനിച്ചിട്ടുമില്ല.
ആഗസ്ത് മാസത്തില്‍ നടക്കുന്ന രണ്ടാമത്തെ താരവിവാഹമാണ് ഇത്. ആഗസ്ത് 21-ന് മറ്റൊരു സിനിമാതാരമായിരുന്ന വിന്ദുജാമേനോനും വിവാഹിതയായിരുന്നു. രണ്ടുപേരും വിവാഹത്തോടെ അഭിനയരംഗത്തോട് വിടപറയുന്നുവെന്നത് മറ്റൊരു സാമ്യവും.
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു