Don't Miss!
- News ചൊവ്വാഴ്ച വരെ വെന്തുരുകും; ഉയർന്ന താപനില മുന്നറിയിപ്പ്; വൈകുന്നേരങ്ങളിൽ മഴയ്ക്ക് സാധ്യത
- Automobiles ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
60കളിലെ പ്രണയകഥയില്‍ പൃഥ്വിരാജും പാര്‍വ്വതിയും
അറുപതുകളിലെ ഒരു യഥാര്‍ത്ഥ പ്രണയകഥ ചലച്ചിത്രമാകുന്നു. കോഴിക്കോട് ജില്ലയിലെ മുക്കം സാക്ഷിയായ പ്രണയകഥയിലെ പഴയനായകനും നായികയും മൊയ്തീനും കാഞ്ചനമാലയുമായിരുന്നു. സംഭവകഥ ചലച്ചിത്രമാകുമ്പോള്‍ ഇവരുടെ വേഷത്തില്‍ എത്തുന്നത് പൃഥ്വിരാജും പാര്‍വ്വതി മേനോനുമാണ്.
മുക്കത്തെ സമ്പന്നനായിരുന്നു ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ മകന് മൊയ്തീനും ഇവിടുത്തെ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയും തമ്മിലുള്ള പ്രണയകഥയാണ് സിനിമയാകുന്നത്.
സ്കൂള്‍ കാലത്തെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. മതം തടസ്സം സൃഷ്ടിച്ചപ്പോള്‍ കാഞ്ചനമാലയ്ക്കും മൊയ്തീനും ജീവിതത്തില്‍ ഒന്നിയ്ക്കാന്‍ കഴിഞ്ഞില്ല. 1982ല്‍ ഇരുവഞ്ഞിപ്പുഴയില്‍ തോണി മറഞ്ഞ് മൊയ്തീന് മരിയ്ക്കുകയായിരുന്നു. ഇന്നും പഴയ പ്രണയത്തിന്റെ ഓര്‍മ്മകളില്‍ ജീവിയ്ക്കുകയാണ് കാഞ്ജനമാല.
ഇവരുടെ പ്രണയകഥ ഡോക്യുമെന്ററിയാക്കിയ ആര് എസ് വിമല്‍ സംസ്ഥാനപുരസ്കാരമുള്പ്പെടെയുള്ള ഒട്ടേറെ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് ഈ കഥ ചലച്ചിത്രമാക്കുന്നത്. ന്യൂട്ടന് മൂവിസിന്റെ ബാനറില്‍ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഫെബ്രുവരിയാണ് തുടങ്ങുക.
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!