Don't Miss!
- Lifestyle മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും
മെമ്മറീസ് എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടുമൊന്നിയ്ക്കുന്നു. തങ്ങള്‍ ഇരുവരും ഒരു ചിത്രത്തിന് വേണ്ടിക്കൂടി ഒന്നിയ്ക്കുകയാണെന്നകാര്യം ജീത്തു വ്യക്തമാക്കിക്കഴിഞ്ഞു. മെമ്മറീസില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ലുക്കിലായിരുന്നു ജീത്തു പൃഥ്വിരാജിനെ അവതരിപ്പിച്ചത്.
മദ്യപാനിയായ അന്വേഷണ ഉദ്യോഗസ്ഥന്റെ റോള്‍ പൃഥ്വിയുടെ കയ്യില്‍ ഭദ്രമായിരുന്നു. പുതിയ ചിത്രത്തിലും തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയായിരിക്കും പൃഥ്വി അവതരിപ്പിക്കുകയെന്ന് സംവിധായകന് പറയുന്നു.
മാസ്റ്റേഴ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നതിനടയിലാണ് താന്‍ പൃഥ്വിയോട് ഈ ചിത്രത്തിന്റെ കഥ പറഞ്ഞതെന്നും കഥയിഷ്ടപ്പെട്ട പൃഥ്വി ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നുവെന്നും ജീത്തു പറയുന്നു. പുതിയ ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല, ബാക്കി താരങ്ങളേയും തീരുമാനിക്കേണ്ടതുണ്ട്.
ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ദൃശ്യമെന്ന ചിത്രത്തിന്റെ പ്രിപ്രൊഡക്ഷന്‍ ജോലികളിലാണ് ജീത്തു ജോസഫ്. ദൃശ്യം പൂര്‍ത്തിയായാലുടന്‍ പുതിയ ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്ക്കും. മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ദൃശ്യത്തിന്റെ ചിത്രീകരണം ഒക്ടോബറിലാണ് തുടങ്ങുക.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'