Don't Miss!
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
വിവാഹ നിശ്ചയ ഫോട്ടോയ്ക്ക് മോശം കമന്റുകള്‍; ഇതെന്റെ ജീവിതമാണെന്ന് പ്രിയാമണി
മെയ് 27 ന് പ്രിയാമണിയുടെയും കാമുകന് മുസ്തഫ രാജിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ബാംഗ്ലൂരിലെ പ്രിയാമണിയുടെ വീട്ടില്‍ വച്ച് നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഒരു ഫോട്ടോയ്ക്കൊപ്പം പ്രിയാമണി ഫേസ്ബുക്കിലൂടെ അറിയിച്ചു.
പ്രിയാമണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; ചില സ്വകാര്യ ഫോട്ടോകള്‍ കാണൂ
എന്നാല്‍ ഈ ഫോട്ടോയ്ക്ക് വളരെ മോശം കമന്റുകളാണ് പ്രിയാമണിയ്ക്ക് അഭിമുഖീകരിയ്ക്കേണ്ടി വന്നത്. നെഗറ്റീവ് കമന്റുകള്‍ക്കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ പ്രിയ ആ ഫോട്ടോ ഡിലീറ്റ് ചെയ്തു. അതിന് ശേഷം മറ്റൊരു പോസ്റ്റിട്ട് പ്രിയാമണി ഇതിനോട് പ്രതികരിച്ചു.
'വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് വേദനിപ്പിയ്ക്കുന്ന നെഗറ്റീവ് കമന്റുകള്‍ കണ്ട് മടുത്തു. എന്റെ ജീവിതത്തിലെ പുതിയ യാത്രയില്‍ എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കും എന്ന് കരുതിയ ഞാന്‍ നെഗറ്റീവ് കമന്റുകള്‍ കണ്ട് ഞെട്ടി.
ഇതെന്റെ ജീവിതമാണ്. എന്റെ രക്ഷിതാക്കള്‍ക്കും ഭാവിവരനും അല്ലാതെ മറ്റാരുടെ ചോദ്യത്തിനും ഉത്തരം നല്‍കേണ്ട ആവശ്യം എനിക്കില്ല'- എന്ന് പ്രിയാമണി ഫേസ്ബുക്കില്‍ എഴുതി.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'