Don't Miss!
- Sports IPL 2024: രോഹിത് ശര്‍മയും ഇഷാനും പുറത്ത്! ലേലത്തില്‍ മുംബൈ നിലനിര്‍ത്തുക ഈ നാലു പേരെ
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പുലന്‍ വിചാരണയുടെ രണ്ടാം ഭാഗത്തിന് എ സര്‍ട്ടിഫിക്കറ്റ്
സെന്‍സര്‍ കുരുക്കകളില്‍ പെട്ട ഏറെക്കാലമായി മുടങ്ങിക്കിടന്ന പുലന്‍ വിചാരണയുടെ രണ്ടാം ഭാഗം പ്രദര്‍ശനത്തിനു തയ്യാറായി.
പ്രശാന്തിനെ നായകനാക്കി കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രം സെന്‍സര്‍ ബോര്‍ഡ് അനുമതിയില്ലാത്തതു കാരണം റീലിസ് ചെയ്യാന്‍ കഴിയാതെ കിടക്കുകയായിരുന്നു.
ചിത്രത്തില്‍ 26 ഭാഗങ്ങളില്‍ കത്രിക വയ്ക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. ഇപ്പോള്‍ 'എ' സര്‍ട്ടിഫിക്കറ്റോടെ ചിത്രം പ്രദര്‍ശനാനുമതി നേടിയതായും മെയ് ഒന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തിയ്ക്കാനാണ് തീരുമാനമെന്നും നിര്‍മ്മാതാവ് പറഞ്ഞു.
മലയാളി താരം കാര്‍ത്തിക ആദ്യമായി ഗ്ലാമര്‍ റോളില്‍ അഭിനയിച്ചുവെന്ന പ്രത്യേകതയും പുലന്‍ വിചാരണയുടെ രണ്ടാം ഭാഗത്തിനുണ്ടായിരുന്നു.
വിജയ്കാന്തും ശരത്കുമാറും നായകന്മാരായി അഭിനയിച്ച പുലന്‍ വിചാരണ തമിഴിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
കാര്‍ത്തികയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്