Don't Miss!
- Lifestyle Numerology Horoscope: കര്‍മ്മരംഗത്ത് ഉയര്‍ച്ച, ധനനേട്ടം, സന്താനലാഭം: ഈ ആഴ്ച ഓരോരുത്തരേയും കാത്തിരിക്കുന്നത്
- Finance ഓഹരി വിപണിയിലെ മെഗാസ്റ്റാർ... വളർച്ച 490% വരെ, 1 ലക്ഷം വളർന്നത് 5.9 ലക്ഷമായി, കൂടെക്കൂട്ടുന്നോ...
- Automobiles ഇങ്ങനെ വേണം വണ്ടി കഴുകാനെന്ന് ഹ്യുണ്ടായി... 650 ദശലക്ഷം ലിറ്റർ വെളളം ലാഭിച്ചതിൻ്റെ പിന്നിലെ സത്യാവസ്ഥ എന്ത്
- Sports IPL 2024: 2021ല്‍ മുട്ടിടിച്ചു, ഇന്ന് ജയ്സ്വാള്‍ ബൗളര്‍മാരുടെ പേടി സ്വപ്നം! മാറ്റത്തെക്കുറിച്ച് കോച്ച്
- Technology എസി ഉപയോഗിച്ച് ഇലക്ട്രിസിറ്റി ബില്ല് കൂടിയോ? വിഷമിക്കണ്ട ഈ വിദ്യ ഉപയോഗിച്ചാൽ ബില്ല് പകുതിയായി കുറയ്ക്കാം
- News '600 കോടിയുടെ അഴിമതി', പത്ത് ദിവസത്തെ കസ്റ്റഡി വേണമെന്ന് ഇഡി, കെജ്രിവാളിന് രക്തസമ്മർദ്ദം കുറഞ്ഞു
- Travel നവഗ്രഹ ക്ഷേത്ര ദർശനം ഒറ്റദിവസത്തിൽ; ചെലവ് 750 രൂപ മാത്രം, ഭക്ഷണം ഉൾപ്പെടുന്ന പാക്കേജ്
വിജയശ്രീ മരിച്ചപ്പോള്‍ ഒരു താരത്തേയും അവിടെ കണ്ടില്ല! വെളിപ്പെടുത്തലുമായി രാഘവന്!
മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്നു വിജയശ്രീ. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ഇവര്‍. 1974 മാര്‍ച്ച് 21ന് 21ാമത്തെ വയസ്സിലാണ് താരം ആത്മഹത്യ ചെയ്തത്. ഷൂട്ടിങ്ങിനിടയില്‍ താരത്തിന്റെ വസ്ത്രം അഴിഞ്ഞുവീണപ്പോള്‍ സിനിമയുടെ സംവിധായകന് അത് ഷൂട്ട് ചെയ്യുകയും ഈ ദൃശ്യങ്ങള്‍ വെച്ച് അവരെ ബ്ലാക്ക്മെയില്‍ ചെയ്യുകയും ചെയ്തിരുന്നു. വിജയശ്രീ തന്നെ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. സംവിധായകന്റെ ഭീഷണിയെത്തുടര്‍ന്നാണ് താരം ആത്മഹത്യ ചെയ്തതെന്നാണ് പറയപ്പെടുന്നത്.
ഉപ്പും മുളകിലെ ലച്ചു തന്നെയാണോ ഇത്? കൂടെയുള്ള ചുള്ളന് ആരാണെന്ന് ആരാധകര്‍! ഒടുവില്‍ ഉത്തരവും ലഭിച്ചു
സാധാരണയായി സഹപ്രവര്‍ത്തകരുടെ മരണത്തെക്കുറിച്ച് അറിയുമ്പോള്‍ ചിത്രീകരണം നിര്‍ത്തിവെച്ച് എല്ലാവരും അവിടേക്ക് പോവാറുണ്ട്. എന്നാല്‍ വിജയശ്രീയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരും എത്തിയിരുന്നില്ല. മദ്രാസില്‍ വെച്ചായിരുന്നു താന്‍ ഈ വിവരം അറിഞ്ഞതെന്ന് രാഘവന് പറയുന്നു. കേരള കൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
വിജയശ്രീയുടെ മരണവാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകരാരും വന്നില്ലെന്ന് നടന് രാഘവന് പറയുന്നു. പ്രേംനസീര്‍, അടൂര്‍ ഭാസി, ശ്രീവിദ്യ ഇവരൊക്കെ അന്ന് സെറ്റിലുണ്ടായിരുന്നു. ആ ചിത്രത്തില്‍ തന്റെ നായികയായി അഭിനയിക്കേണ്ടിയിരുന്നത് വിജയശ്രീയായിരുന്നു. സെറ്റില്‍ കാര്യങ്ങളെല്ലാം പതിവ് പോലെ നടക്കുകയായിരുന്നു. അന്ന് ഷൂട്ടിന് വരില്ലെന്നും തന്റെ നായികയാണ് മരിച്ചതെന്നും മരണവീട്ടില്‍ പോവുകയാണ് താനെന്നും പറഞ്ഞ് അവിടെ നിന്നും ഇറങ്ങുകയായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. മരണവീട്ടില്‍ എത്തിയതിന് ശേഷം ഒരു താരത്തേയും താനവിടെ കണ്ടില്ലെന്നും രാഘവന് പറയുന്നു.
-
ഞാന്‍ ഇന്ട്രോവേര്ട്ട്, 25-ാം വയസുവരെ സിംഗിള്‍; ആദ്യ പ്രണയത്തെക്കുറിച്ച് ടൈഗര്‍ ഷ്റോഫ്
-
വീണ്ടും കണ്ടുമുട്ടാതിരിക്കാൻ ഇവന്റിനെത്തുന്ന സമയം വരെ അറിയിക്കുന്നു; ഇനി അവർ ഒരുമിക്കില്ല; വെളിപ്പെടുത്തൽ
-
പ്രമോഷന് കോടികള്‍ ചെലവാക്കില്ല, ഒത്തിരി പ്രസ് മീറ്റുകളില്ല; തെന്നിന്ത്യന്‍ സിനിമ സിസ്റ്റമാറ്റിക് !