Don't Miss!
- Sports IPL 2024: രോഹിത് ശര്‍മയും ഇഷാനും പുറത്ത്! ലേലത്തില്‍ മുംബൈ നിലനിര്‍ത്തുക ഈ നാലു പേരെ
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മോഹന്‍ലാലിന്റെ രാഗിണി ഇനി സണ്ണി വെയിനിന്റെ കാമുകി
അരുണ്‍ വൈദ്യനാഥ് സംവിധാനം ചെയ്ത പെരുച്ചാഴി എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി സിനിമയിലെത്തിയ രാഗിണി നന്ദ്വനി വീണ്ടും മലയാളത്തിലേക്ക് വരുന്നു. ഇത്തവണ നായികയാകുന്നത് സണ്ണി വെയിനിനാണ്.
വിശ്വനാഥന് സംവിധാനം ചെയ്യുന്ന അപ്പവും വീഞ്ഞും എന്ന ചിത്രത്തിലൂടെയാണ് രാഗിണിയുടെ രണ്ടാം വരവ്. നടി രമ്യ കൃഷ്ണന് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
രമ്യ കൃഷ്ണന്റെയും പ്രതാപ് പോത്തന്റെയും മകളുടെ വേഷമാണ് ചിത്രത്തില്‍ രാഗിണിയ്ക്ക്. ബാംഗ്ലൂര്‍ പഠിക്കുന്ന രാഗിണിയുടെ കഥാപാത്രം ഒരു വേനലവധിയ്ക്ക് കേരളത്തിലെത്തുന്നതും സണ്ണി വെയിനിനെ കണ്ടുമുട്ടന്നതും പ്രണയത്തിലാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
വാഗമണ്‍, കുട്ടിക്കാനം എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. കാസര്‍കോഡ് മുതല്‍ വാഗമണ്‍ വരെയുള്ള റോഡ് യാത്രയും ചിത്രത്തിന്റെ ഗാനരംഗത്തിലുണ്ടാവും. ദേവി അജിത്ത്, സുനില്‍ സുഖദ, അരുണ്‍, ബാലു തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
തമിഴില്‍ വിജയ് നായകനായി എത്തിയ തലൈവ എന്ന ചിത്രത്തിലെ വടക്കേഇന്ത്യന്‍ പെണ്‍കുട്ടിയായി അഭിനയിച്ച രാഗിണി അന്നുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ സൂപ്പര്‍താരം വിജയിയ്ക്കൊപ്പമാണ് അരങ്ങേറ്റമെങ്കില്‍ മലയാളത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പമാണ് രാഗിണിയുടെ അരങ്ങേറ്റം.
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'