Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മമ്മൂട്ടിയുടെ ആ പുഞ്ചിരിയ്ക്ക് പിന്നില്‍
സലിം കുമാര്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ തുടങ്ങിയപ്പോള്‍ പലരും പറഞ്ഞു, 'നടന് ദേശീയ പുരസ്കാരം ലഭിച്ചതിന്റെ അഹങ്കാരമാണെ'ന്ന്. ഈ കുറ്റം പറച്ചില് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നതിന് ഒരു തെളിവ് കിട്ടിയിട്ടുണ്ട്.
പ്രമുഖ സിനിമാ മാഗസിനായ നാനയുടെ കവര്‍ഷൂട്ടിന് ചിരിക്കാന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി ഒന്ന് പുഞ്ചിരിച്ചതേയുള്ളു. പുരസ്കാരം കിട്ടിയതിന്റെ അഹങ്കാരമാണെന്ന് പറയും എന്ന് ഭയന്നിട്ടാണത്രെ മമ്മൂട്ടി അന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തത്.
കടപ്പാട്: നാന
മമ്മൂട്ടിയുടെ ആ പുഞ്ചിരിയ്ക്ക് പിന്നില്‍
ഇതാണ് ആ ഫോട്ടോ. നാനയുടെ കവര്‍ഷൂട്ടിന് വേണ്ടി എടുത്തതാണ് (കടപ്പാട് നാന).
മമ്മൂട്ടിയുടെ ആ പുഞ്ചിരിയ്ക്ക് പിന്നില്‍
ജോഷി സംവിധാനം ചെയ്ത 'കുട്ടേട്ടന്' എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു.
മമ്മൂട്ടിയുടെ ആ പുഞ്ചിരിയ്ക്ക് പിന്നില്‍
മമ്മൂട്ടി, സരിത, മാതു എന്നിവരെ ഒരു കാറിനുമുന്നില്‍ നിര്‍ത്തി ചിരിക്കാന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി മാത്രം പുഞ്ചിരിച്ചു. സരിതയും മാതുവും നന്നായി ചിരിച്ചു.
മമ്മൂട്ടിയുടെ ആ പുഞ്ചിരിയ്ക്ക് പിന്നില്‍
'ഉറക്കെ ചിരിച്ചാല്‍ നാഷണല്‍ അവാര്‍ഡ് കിട്ടിയ അഹങ്കാരം കൊണ്ടാണെന്നു പറയും. വിഷാദത്തില്‍ നിന്നാല്‍ ഭരത് അവാര്‍ഡ് കിട്ടിയല്ലോ. ഇനി ഔട്ടാകുന്ന വിഷമം കൊണ്ടാണെന്നു പറയും. അതുകൊണ്ടാണ് സന്തോഷത്തിനും ദുഃഖത്തിനും ഇടയ്ക്കുള്ള ചിരിചിരിച്ചത്.' -മമ്മൂട്ടി പറഞ്ഞു.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'