Don't Miss!
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Automobiles ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മമ്മൂട്ടിയുടെ പൗരുഷമാണ് കഥാപാത്രമാക്കാനുള്ള എന്റെ പ്രചോദനം;രഞ്ജി പണിക്കര്‍
എടോ യേശുക്രിസ്തു കുരിശില്‍ മരിച്ചത് ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മാത്രമാണേ? താനൊക്കെ ഏത് നൂറ്റാണ്ടിലാടോ ജീവിക്കുന്നത്, ഓം ശാന്തി ഓശാനയിലെ രഞ്ജി പണിക്കരുടെ ഡയലോഗാണിത്. ഒരു നടന് സംവിധായകന് എന്ന നിലയില്‍ രഞ്ജി പണിക്കരുടെ ഈ ഡയലോഗ് കലക്കിയിട്ടുണ്ട്.
പത്രം, ഭരത് ചന്ദ്രന് ഐ പി എസ്, ലേലം, ദി കിങ്, ഏകലവ്യന് തുടങ്ങിയ സിനിമകളിലെ നായകന്മാരുടെ കൊടുങ്കാറ്റിന് തുല്ല്യമായ ഡയലോഗുകള്‍, അതാണ് രഞ്ജി പണിക്കരുടെ ഒരു സംഭാഷണ രീതി. ഈ ചിത്രങ്ങളിലെ പൊട്ടി തെറിക്കുന്ന ഡയലോഗുകള്‍ പാരഡികള്‍ വരെ ഉണ്ടാകാന്‍ ഇടയായിട്ടുണ്ട്.
എന്നാല്‍ ഇത്തരം നെടുനീളന്‍ ഡയലോഗുകളുടെ കാലം കഴിഞ്ഞുവെന്നാണ് താന്‍ വിശ്വസിക്കുന്നത്. രഞ്ജി പണിക്കര്‍ പറയുന്നു. ഞാന്‍ സൃഷ്ടിക്കുന്ന ഡയലോഗുകള്‍ ഇത്രയും മനോഹരമാക്കുന്നത്, മമ്മൂട്ടിയെയും സുരേഷ് ഗോപിയെ പോലുള്ള നായകന്മാരുടെ പരിശ്രമം തന്നെയാണ്.
മമ്മൂട്ടിയുടെ പൗരുഷമാണ് കഥാപാത്രമാക്കാനുള്ള എന്റെ പ്രചോദനം
സിനിമയ്ക്ക് വേണ്ടി ഇത്തരത്തിലുള്ള പഞ്ച് ഡയലോഗുകള്‍ പറയാന്‍ നല്ല ബുദ്ധിമുട്ടുണ്ട്. അത് സൃഷ്ടിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് തന്നെയാണ് അത് പറയാന്‍. രഞ്ജി പണിക്കര്‍ പറയുന്നു
മമ്മൂട്ടിയുടെ പൗരുഷമാണ് കഥാപാത്രമാക്കാനുള്ള എന്റെ പ്രചോദനം
താന്‍ സിനിമയുടെ ഭാഗമാകുന്നതിന് മുമ്പും ഞാന്‍ എന്ത് എഴുതിയാലും മമ്മൂട്ടിയാണ്. കൂടാതെ എന്റെ മനസിലെ ഒരു നായകന് എന്ന് പറയുന്നത് എക്കാലത്തും അത് മമ്മൂട്ടി തന്നെയായായിരിക്കും.
മമ്മൂട്ടിയുടെ പൗരുഷമാണ് കഥാപാത്രമാക്കാനുള്ള എന്റെ പ്രചോദനം
1993 ലെ ഏകലവ്യന് എന്ന സിനിമയില്‍ നായകനാക്കാന്‍ ഉദ്ദേശിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു. മമ്മൂട്ടിയെ ഉദ്ദേശിച്ചായിരുന്നു ചിത്രത്തിന്റെ രചനയും, രഞ്ജി പണിക്കര്‍ പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രഞ്ജി പണിക്കവര്‍ ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയുടെ ചില തെറ്റിധാരണകളാണ് സുരേഷ് ഗോപിയെ നായകനാക്കിയതെന്നും രഞ്ജി പറഞ്ഞു.
മമ്മൂട്ടിയുടെ പൗരുഷമാണ് കഥാപാത്രമാക്കാനുള്ള എന്റെ പ്രചോദനം
താന്‍ ഒരു കഥാപാത്രത്തെ ഉണ്ടാക്കുമ്പോള്‍, മമ്മൂട്ടിയുടെ പൗരുഷം തന്നെയാണ് അദ്ദേഹത്തെ കഥാപാത്രമാക്കാനുള്ള എന്റെ പ്രചോദനം രഞ്ജി പണിക്കര്‍ പറയുന്നു.
മമ്മൂട്ടിയുടെ പൗരുഷമാണ് കഥാപാത്രമാക്കാനുള്ള എന്റെ പ്രചോദനം
സിനിമയുടെ പരാജയം കൊണ്ടല്ല, ഇതുവരെ എഴുതാതിരുന്നത്, ഒരു സിനിമ കഴിഞ്ഞ് മറ്റൊരു സിനിമയിലേക്ക് പോകുന്നത് എനിക്ക് പെട്ടന്ന് വഴങ്ങില്ല. തനിക്ക് എഴുതാനുള്ള ഒരു മെറ്റീരിയിലേക്ക് എത്താനുള്ള ഒരു താമസം മാത്രമുള്ളു. ഇപ്പോഴും ഞാന്‍ പുതിയ സിനിമകളുടെ പരിശ്രമത്തില്‍ തന്നെയാണ്. രഞ്ജി പണിക്കര്‍ പറയുന്നു.
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ