Don't Miss!
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Automobiles ബ്രെസയും നെക്സോണും പോലെ കമ്പനിയിട്ട പേരുകളല്ല! സ്കോഡ എസ്യുവിക്ക് ജനങ്ങള്‍ നിര്‍ദേശിച്ച 10 പേരുകള്‍ കണ്ടോ...
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍ മോഹന്‍ലാലും സംഘവും, ഇത്തവണത്തെ പരിപാടി ചൈനയില്‍ !!
തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ നെടും തൂണുകളായ നായികാനായകന്മാരുടെ പുനസമാഗമത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.
എണ്‍പതുകളില്‍ മലയാള സിനിമയിലെത്തി താരമായി മാറിയ അഭിനേതാക്കള്‍ ഇടയ്ക്ക് ഓര്‍മ്മകള്‍ അയവിറക്കാനായി ഒത്തു കൂടാറുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. സുഹാസിനി, മണിരത്നം, ലിസി തുടങ്ങിയവരായിരുന്നു കഴിഞ്ഞ തവണത്തെ പരിപാടിക്ക് നേതൃത്വം നല്‍കിയത്.
മോഹന്‍ലാല്‍, രജനീകാന്ത്, കമല്ഹസന്, നാഗാര്‍ജ്ജുന, കാര്‍ത്തിക്, ഖുശ്ബു, രേവതി, രാധിക, സുമലത, ശരത്കുമാര് തുടങ്ങി മലയാളം, തമിഴ്, തെലുങ്ക്, ഭാഷകളിലെ സൂപ്പര്‍ താരങ്ങളാണ് ഒത്തുകൂടുന്നത്. ഇത്തവണത്തെ പരിപാടി ചൈനയില്‍ വെച്ചാണ് നടത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ നെടും തൂണുകളായ നായികാനായകന്മാരുടെ പുനസമാഗമത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.
32 അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. എന്നാല്‍ ഇത്തവണത്തെ പരിപാടിയില്‍ എത്ര പേര് പങ്കെടുക്കുന്നുണ്ടെന്ന വിവരം ലഭ്യമായിട്ടില്ല. ചൈനയിലാവും ഇത്തവണത്തെ പരിപാടികള്‍. ജൂണ്‍ ആദ്യവാരത്തില്‍ ഒത്തുകൂടാനാണ് താരങ്ങള്‍ ശ്രമിക്കുന്നത്.
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്