Don't Miss!
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മോഹന്‍ലാലും ശ്രീനിവാസനും ശത്രുതയിലോ? ആ ഡയലോഗിന് പിന്നിലെ ഒളിയമ്പ് ആര്‍ക്കെതിരെയായിരുന്നു? കാണൂ!
Recommended Video
മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള കൂട്ടുകെട്ട് ഇഷ്ടപ്പെടാത്ത മലയാളികളില്ല. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇവരുടെ ചിത്രങ്ങളിലെ ഡയലോഗുകള്‍ പോലും മലയാളികള്‍ക്ക് ഇന്നും മനപ്പാഠമാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ, എന്ന ഡയലോഗ് ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തുവന്നതാണ്. അന്ന് ഇവര്‍ക്കൊപ്പം സത്യന് അന്തിക്കാടുമുണ്ടായിരുന്നു. മലയാള സിനിമ ഇന്നും കാത്തിരിക്കുകയാണ് ഈ ത്രിമൂര്‍ത്തി സംഗമത്തിനായി. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരമാമിട്ട് സത്യന് അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചെത്തിയപ്പോള്‍ മോഹന്‍ലാല്‍ ഇവര്‍ക്കൊപ്പമില്ലായിരുന്നു. ഇത്തവണ നറുക്ക് വീണത് ഫഹദ് ഫാസിലിനായിരുന്നു.
മോഹന്‍ലാലിനെ വെച്ച് സിനിമയൊരുക്കുന്നതിനെക്കുറിച്ചായിരുന്നു തങ്ങള്‍ ആലോചിച്ചിരുന്നത്. അദ്ദേഹത്തിനോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം മറ്റൊരു സിനിമ ഏറ്റെടുത്തതോടെയാണ് ഈ സിനിമ ഫഹദില്‍ എത്തിനിന്നത്. പ്രകാശനെ അവതരിപ്പിക്കാന്‍ പറ്റിയ വ്യക്തി ഫഹദ് ഫാസിലായിരുന്നു. മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ ശത്രുതയിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളൊക്കെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായും അദ്ദേഹം പറയുന്നു. അതൊരു തെറ്റിദ്ധാരണയാണ് അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ലെന്നും സത്യന് അന്തിക്കാട് സാക്ഷ്യപ്പെടുത്തുന്നു.
ഞാന്‍ പ്രകാശനിലെ ചില രംഗങ്ങളില്‍ ശ്രീനിവാസന് മോഹന്‍ലാലിനെ കളിയാക്കിയെന്നൊക്കെയാണ് പ്രചാരണങ്ങള്‍. മോഹന്‍ലാലിനെ കളിയാക്കാന്‍ താന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറയുന്നു. വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് ഫഹദ് പറയുമ്പോള്‍ അത് പറഞ്ഞവന്റെ വീട്ടിലുണ്ടാകുമെന്നായിരുന്നു ശ്രീനിവാസന് നല്കിയ മറുപടി. മോഹന്‍ലാലിനെ ഉദ്ദേശിച്ചാണ് അതെന്നായിരുന്നു പലരും പറഞ്ഞത്. തമാശയ്ക്കായാണ് അത് പറഞ്ഞത്. മോഹന്‍ലാലിന്‍രെ കഴിവിനെക്കുറിച്ച് ശ്രീനിക്ക് അറിയാവുന്നതാണ്. പരസ്പരം തല്ലാനും ചീത്ത പറയാനുമൊക്കെയുള്ള ്ധികാരം ഇരുവര്‍ക്കുമുണ്ടെന്നും സത്യന് അന്തിക്കാട് പറയുന്നു.
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ