Don't Miss!
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
സെക്കന്റ് ഷോയും കോപ്പിയടി?
ഹോളിവുഡ്-ബോളിവുഡ് സിനിമകളുടെ കഥകള്‍ അതേപടി മലയാളത്തിലേക്ക് പറിച്ചുനടുന്ന രീതിയില്‍ നിന്നും മാറി, ഒരു സംവിധായകന്റെ ശൈലി അപ്പാടെ അനുകരിയ്ക്കുന്ന രീതിയാണ് സെക്കന്റ് ഷോയില്‍ അവലംബിച്ചിരിയ്ക്കുന്നതെന്നാണ് ആക്ഷേപം.യ
ഹോളിവുഡ് ആക്ഷന്‍-ത്രില്ലര്‍ സിനിമകളിലൂടെ പ്രശസ്തനായ ഗൈ റിച്ചിയുടെ റിവോള്‍വര്‍, സ്നാച്ച്, ഷെര്‍ലക്ക് ഹോംസ് എന്നീ ചിത്രങ്ങളിലെ കഥ പറയുന്ന രീതിയും സംഗീതവും എഡിറ്റിങ് സ്റ്റൈലുമൊക്കെയാണ് സെക്കന്റ് ഷോയില്‍ അനുകരിച്ചിയ്ക്കുന്നതത്രേ.
സാദാ അധോലോകകഥയെ ഹോളിവുഡ്-ലാറ്റിനമേരിയ്ക്കന്‍ സ്റ്റൈലില്‍ ഒരുക്കിയാണ് സംവിധായകന് ശ്രീനാഥ് രാജേന്ദ്രന് കയ്യടി നേടുന്നതെന്നും പ്രേക്ഷകര്‍ ചൂണ്ടിക്കാണിയ്ക്കുന്നു. അത്രയധികം കണ്ടുപരിചയമില്ലാത്ത ടെക്നിക്ക് പ്രേക്ഷകര്‍ക്ക ഇഷ്ടപ്പെട്ടുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. കഥയും കഥാപാത്രങ്ങളും അതേപടി കോപ്പിയടിച്ച് റീമേക്കെന്ന ഓമനപ്പേരില്‍ സിനിമയെടുക്കുന്നതിനെക്കാളും ഭേദമാണിതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'