Don't Miss!
- Automobiles ട്രക്കിടിച്ചിട്ടും കുലുങ്ങിയില്ല, യാത്രക്കാർ സേഫ്; ക്രാഷ് ടെസ്റ്റിന് മുമ്പേ കരുത്ത് തെളിയിച്ച് എക്സ്റ്റർ
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Lifestyle ശരീരത്തിലെ വിഷാംശം നീക്കുന്ന കരള്‍; കരുത്തുറ്റ കരളിന് വേണം ഈ സൂപ്പര്‍ഫുഡ്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
ആം ആദ്മിയില്‍ ലാലും ശ്രീനിവാസനും
ഇന്ത്യന്‍ രഷ്ട്രീയത്തില്‍ ഒറ്റ തിരഞ്ഞെടുപ്പുകൊണ്ട് ചരിത്രം മാറ്റിയ പാര്‍ട്ടിയാണ് ആം ആദ്മി. പാര്‍ട്ടിയുടെ ആശയവും നടപടികളും ദില്ലിയിലും ഇന്ത്യയില്‍ തന്നെയും പടര്‍ന്ന് പിടിച്ചത് പെട്ടന്നാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂടാതെ സാമൂഹിക സാംസ്കാരിക ചലചിത്ര മേഖലയില്‍ നിന്നുള്ളവര്‍ പലരും ആം ആദ്മിയിലേക്ക് ചേക്കേറുകയും പാര്‍ട്ടിയെ പ്രശംസിക്കുകയും ചെയ്തു.
ഇപ്പോഴിതാ ശ്രീനിവാസനും ലാലും ആം ആദ്മിയില്‍. പാര്‍ട്ടി മെമ്പര്‍ഷിപ്പെടുത്ത് തിരഞ്ഞെടുപ്പിന് ഒന്ന് മത്സരിക്കാനൊന്നുമല്ല. ഷിബു ബാലന് സംവിധാനം ചെയ്യുന്ന ആം ആദ്മിയിലാണ് ലാലും, ശ്രനീവാസനും മെമ്പര്ഷിപ്പെടുത്തിരിക്കുന്നത്. രാഷ്ട്രീയത്തില്‍ ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച പാര്‍ട്ടിയുടെ പേരില്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. ഷിബു തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും.
ശ്രീനിവാസനെയും ലാലിനെയും കൂടാതെ ഇന്നസെന്റും ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. 2013ലെ അന്നയും റസൂലും, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, നോര്‍ത്ത് 24 കാതം, ഒടുവില്‍ ഓം ശാന്തി ഓശാന എന്നീ വിജയ ചിത്രങ്ങള്‍ നിര്‍മിച്ച ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ആം ആദ്മിയും നിര്‍മിക്കുന്നത്. പപ്പുവാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്.
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു