Don't Miss!
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Sports IPL 2024: തങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍ക്ക് ഓവറില്ല; പാണ്ഡ്യെ ബുംറയെ ഉപയോഗിച്ചില്ലെന്ന് ക്ലാസെന്
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Automobiles നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
നാടുവാഴികള്‍, ലേലം.... സിംഹാസനവും കോപ്പിയടി?
സിനിമയുടെ പുതിയ സ്റ്റില്ലുകള്‍ ചോദിച്ചാലും അതിനും ാജി വഴങ്ങുന്നില്ലെന്ന് കേള്‍ക്കുന്നു... പഴയ പടങ്ങള്‍ വേണേല്‍ തരാമെന്നാണ് ആക്ഷന്‍ സംവിധായകന്റെ ഡയലോഗ്്. ഇത്രമാത്രം ഒളിപ്പിച്ചുവെയ്ക്കാനെന്താണ് സിംഹാസനത്തിലുള്ളത്.
മോഹന്‍ലാല്‍ നായകനായ നാടുവാഴികളുടെ റീമേക്കാണ് സിംഹാസനമെന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ സിംഹാസനത്തിന്റെ കഥയെഴുതി വന്നപ്പോള്‍ അത് പുതിയൊരു സംഭവമായെന്ന് പിന്നീട് ഷാജി തിരുത്തി.
എന്നാല്‍ സിംഹാസനം മാത്രമല്ല, മോഹന്‍ലാലിന്റെ നാടുവാഴികളും സുരേഷ് ഗോപിയുടെ ലേലവുമെല്ലാം ഒരു ഹോളിവുഡ് ക്ലാസിക്കിന്റെ മലയാളം അനുകരണമാണെന്നത് പരസ്യമായ രഹസ്യം. 1972ല്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോളയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദി ഗോഡ്ഫാദറിന്റെ കഥയില്‍ കള്ളക്കടത്തും സ്പിരിറ്റും ഒക്കെ ചേര്‍ത്താണ് നാടുവാഴികളും ലേലവുമൊക്കെ പടച്ചത്.
ഗോഡ്ഫാദറിന്റെ കഥ ഷാജിയേയും ഏറെക്കാലം മോഹിപ്പിച്ചിരുന്നു. ഒരവസരമൊത്തപ്പോള്‍ ഗോഡ്ഫാദറിനെ ഷാജിയും സിംഹാസനമാക്കി മാറ്റുകയാണെന്നാണ് അണിയറസംസാരം. ഇക്കാര്യം രഹസ്യമാക്കിവെയ്ക്കനാണ് ലൊക്കേഷനിലെ ഇരുമ്പുമറയെന്നും കേള്‍ക്കുന്നു.
-
ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമിയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍