Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുത്തിയ സിബിഐ പരമ്പരയുടെ അഞ്ചാം ഭാഗം വരുന്നതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇതുവരെ ഉണ്ടായ അന്വേഷണ പരമ്പരയില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരിക്കും ചിത്രത്തിന്റെ അഞ്ചാം ഭാഗം. രഞ്ജി പണിക്കര്‍, സായ് കുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത് ഏപ്രിലാണ്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സേതുരാമയ്യരുടെ മറ്റൊരു വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി എത്തിയിരിക്കുന്നു. സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന്റെ ഉദ്ഭവത്തെ കുറിച്ചാണ് എസ്എന്‍ സ്വാമി പറഞ്ഞത്.
സേതുരാമയ്യര്‍ വരുന്നതിന് മുമ്പ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി കഥാപാത്രത്തിന്റെ പേര് ഉദ്ദേശിച്ചിരുന്നത് ആലി ഇമ്രാന് എന്നായിരുന്നു. എന്നാല്‍ പിന്നീട് മമ്മൂട്ടിയാണ് കഥാപാത്രത്തിന്റെ പേര് ആലി ഇമ്രാന് എന്നത് മാറ്റി സേതുരാമയ്യര്‍ എന്ന് മാറ്റിയതെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറയുന്നു. മമ്മൂട്ടി സേതുരാമയ്യര്‍ എന്ന് പേര് തെരഞ്ഞെടുക്കാനും ഒരു കാരണമുണ്ടായിരുന്നുവത്രേ.
സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
ആലി ഇമ്രാന് എന്നായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തിരക്കഥയുമായി മമ്മൂട്ടിയെ സമീപിക്കുമ്പോഴാണ് കഥയിലെ കഥാപാത്രത്തിന്റെ പേര് മമ്മൂട്ടി മാറ്റാന്‍ ആവശ്യപ്പെടുന്നത്.
സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
ആലി ഇമ്രാന് എന്ന മുസ്ലീം കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കില്ല. ബ്രാഹ്മണനാകണമെന്ന് മമ്മൂട്ടി പറഞ്ഞുവത്രേ. എസ് എന്‍ സ്വാമി പറയുന്നു. മലയാള മനോരമയിലെ നേരെ ചൊവ്വ എന്ന പ്രോഗ്രാമിലാണ് എസ് എന്‍ സ്വാമി ഇക്കാര്യം വെളിപ്പെടുത്തുന്നത്.
സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
മുസ്ലീം കഥാപാത്രത്തെ സ്വീകരിക്കില്ല അതുക്കൊണ്ട് സേതുരാമയ്യര്‍ എന്ന് പേര് മതിയെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ താന്‍ ശരിക്കും ഞെട്ടി പോയി.
സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
ബ്രാഹ്മണനായി ഈ കഥാപാത്രം ശരിയാകില്ലെന്ന് താനും പറഞ്ഞു. എസ് എന്‍ സ്വാമി പറഞ്ഞു.
സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
ബ്രാഹ്മണനായി ശരിയാകില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ സേതുരാമയ്യരായി മമ്മൂട്ടി എന്റെ മുമ്പില്‍ വച്ച് അഭിനയിച്ചു കാണിച്ചു. തിരുവന്തപുരം ക്ലബ്ബില്‍ വച്ചായിരുന്നു മമ്മൂട്ടിയെ കാണുന്നത്.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി