Don't Miss!
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
പോര് കൊഴുപ്പിക്കാന്‍ സുരേഷ് ഗോപിയും
2008ലെ ആദ്യത്തെ താരയുദ്ധം ബോക്സോഫീസില്‍ അരങ്ങേറുകയാണ്. ദിലീപിന്റെയും മമ്മൂട്ടിയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ തമ്മിലാണ് പോര്. കല്‍ക്കത്താ ന്യൂസുമായി ദിലീപ് ആദ്യമെത്തി. പിന്നാലെ ഫിബ്രവരി ആദ്യനാളില്‍ തന്നെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളെത്തി.
ദിലീപിന്റെ കല്‍ക്കത്താ ന്യൂസ്, മമ്മൂട്ടിയുടെ രൗദ്രം, മോഹന്‍ലാലിന്റെ കോളജ് കുമാരന് എന്നീ ചിത്രങ്ങളോട് മത്സരിച്ച് ബോക്സോഫീസില്‍ വിജയം കൊയ്യാന്‍ പിന്നാലെ സുരേഷ് ഗോപിയുമെത്തുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്ത് ഒരാഴ്ചയാവുമ്പോഴേക്കും സുരേഷ് ഗോപി ചിത്രവും തിയേറ്ററുകളിലെത്തുകയാണ്. ഫിബ്രവരി എട്ട് വെള്ളിയാഴ്ചയാണ് സുരേഷ് ഗോപി നായകനായ സൗണ്ട് ഒഫ് ബൂട്ട്സ് തിയേറ്ററുകളിലെത്തുന്നത്.
ഷാജി കൈലാസാണ് സൗണ്ട് ഒഫ് ബൂട്ടിന്റെ സംവിധായകന്. തെന്നിന്ത്യന്‍ സിനിമാരംഗത്തെ വന്‍കിട നിര്‍മാണ കമ്പനിയായ പിരമിഡ് സൈമിറ ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണ് സൗണ്ട് ഒഫ് ബൂട്ട്.
ബൂട്ട് എന്നാണ് ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. എന്നാല്‍ ബൂട്ട് എന്ന പേര് മറ്റൊരു ചലച്ചിത്ര പ്രവര്ത്തകന് രജിസ്റ്റര്‍ ചെയ്തിരുന്നു. പേര് കൈമാറുന്നതിനായി ഇയാള്‍ വന്‍തുക പ്രതിഫലമായി ചോദിച്ചതിനെ തുടര്‍ന്നാണ് ബൂട്ട് എന്ന പേര് വേണ്ടെന്നുവച്ചത്.
അടുത്ത പേജ് -
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'