Don't Miss!
- News 'തൃശൂരിൽ ബിജെപി 28000ത്തിലധികം കള്ളവോട്ടുകൾ ചേർത്തു, പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാരും'; ടിഎൻ പ്രതാപൻ
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Automobiles ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ചതുഷ് കോണ പോരില്‍ ആര് കൊയ്യും?
ആറു മാസത്തിനു ശേഷമാണ് മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത്. 2007 ജൂലൈയിലാണ് ഇതിനു മുമ്പ് ഈ താരങ്ങള്‍ കൊമ്പുകോര്‍ത്തത്.
ദിലീപിന്റെ ജൂലൈ നാല്, മോഹന്‍ലാലിന്റെ ഹലോ, മമ്മൂട്ടിയുടെ മിഷന് 90 ഡേയ്സ്, സുരേഷ് ഗോപിയുടെ നാദിയ കൊല്ലപ്പെട്ട രാത്രി എന്നീ ചിത്രങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റിലീസ് ചെയ്തത്. ആ പോരില്‍ വ്യക്തമായ വിജയം മോഹന്‍ലാലിനായിരുന്നു.
ഹലോ വന്‍വിജയമായപ്പോള്‍ മറ്റു ചിത്രങ്ങള്‍ ബഹുദൂരം പിന്നിലായി. ജൂലൈ നാലും മിഷന് 90 ഡേയ്സും പരാജയങ്ങളുടെ പട്ടികയില്‍ സ്ഥാനം രേഖപ്പെടുത്തി. സുരേഷ് ഗോപിയുടെ നാദിയ കൊല്ലപ്പെട്ട രാത്രി അല്പം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. കഴിഞ്ഞ വര്‍ഷം നിര്‍മാതാവിന് മുടക്കുമുതല്‍ നേടിക്കൊടുത്ത ഒരേയൊരു സുരേഷ് ഗോപി ചിത്രവും നാദിയ കൊല്ലപ്പെട്ട രാത്രിയായിരുന്നു.
ആറു മാസത്തിനു ശേഷം നാല് താരങ്ങളും വീണ്ടും മത്സരട്രാക്കിലെത്തുമ്പോള് വിജയം ആര്‍ക്കൊപ്പമാവും? കല്‍ക്കത്താ ന്യൂസും രൗദ്രവും കോളജ് കുമാരനും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. എന്നാല്‍ ഈ ചിത്രങ്ങളൊന്നും സൂപ്പര്ഹിറ്റുകളാവാന് സാധ്യതയില്ലെന്ന് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈയൊരു ബോക്സോഫീസ് കാലാവസ്ഥ സുരേഷ് ഗോപി ചിത്രത്തിന് അനുകൂലമാവുമോ?
മുന്‍ പേജ് -
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ