Don't Miss!
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മാതൃത്വം താനിന്ന് ആസ്വാദിക്കുന്നു! മകള്‍ പിറന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ശ്രുതി ഹരിഹരന്
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നില്ക്കുന്ന നടിയും നിര്‍മാതാവുമാണ് ശ്രുതി ഹരിഹരന്. മലയാളികള്‍ക്കും സുപരിചിതയായ നടി സിനിമാ കമ്പനി എന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പില്ക്കാലത്ത് തമിഴിലും കന്നഡ ഇന്‍ഡസ്ട്രികളിലും തിളങ്ങി നിന്ന നടിയ്ക്ക് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ശ്രുതിയ്ക്ക് ലഭിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഭര്‍ത്താവിനെയും മകളെയും കുറിച്ച് ശ്രുതി പറഞ്ഞിരിക്കുകയാണ്.
എനിക്കും ഭര്‍ത്താവ് റാമിനും കഴിഞ്ഞ ജൂലൈ 26 ന് ഒരു മകള്‍ പിറന്നു. തീര്‍ച്ചയായും അവള് സന്തോഷത്തിന്റെ നിറകുടമാണ്. കരിയറില്‍ തിരക്കുകള്‍ ആയിരുന്നതിനാല്‍ ഇതുവരെ അമ്മമാരെയോ മാതൃത്വത്തെയോ ഞാന്‍ അഭിനന്ദിച്ചിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ഒത്തിരിയധികം അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്.
നാദിചാമി എന്ന ചിത്രത്തിലൂടെയാണ് നടിയെ തേടി ദേശീയ പുരസ്കാരമെത്തിയത്. എന്റെ കരിയര്‍ തുടങ്ങിയ സമയത്ത് ഞാന്‍ ഒരിക്കലും ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. പ്രത്യേകിച്ചും ഒരു ദേശീയ പുരസ്കാരം ലഭിക്കുമെന്ന്. ഈ ചിത്രം അത് അര്‍ഹിച്ചിരുന്നെന്നും അതിനാലാണ് അഞ്ചോളം പുരസ്കാരങ്ങള്‍ തങ്ങളെ തേടി എത്തിയതെന്നും ശ്രുതി പറയുന്നു.
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി