Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മോഹന്‍ലാലിനെ തെലുങ്കില്‍ എത്തിച്ചതിന് നന്ദി പറഞ്ഞ് രാജമൗലി
ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ബാഹുബലി എന്ന ചിത്രമൊരുക്കിയ എസ് എസ് രാജമൗലി മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനോടുള്ള തന്റെ ആദരവും സ്നേഹവും പണ്ടേ പല അവസരത്തിലും പ്രകടിപ്പിച്ചതാണ്. ഇപ്പോഴിതാ വീണ്ടും.
മോഹന്‍ലാല്‍ രാജമൗലിയ്ക്കൊപ്പം; എവിടെയോ ഒരു ലാല്‍-മൗലി സിനിമയുടെ മണം
മോഹന്‍ലാലിനെ നായകനാക്കി ചന്ദ്രശേഖര്‍ യെലേത്തി സംവിധാനം ചെയ്യുന്ന മനമാന്ത എന്ന ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിയ്ക്കുന്നവരുടെ കൂട്ടത്തില്‍ എസ് എസ് രാജമൗലിയും ഉണ്ട്. മോഹന്‍ലാലിനെ തെലുങ്ക് സിനിമയില്‍ എത്തിച്ചതിന് രാജമൗലി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട് നന്ദി പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് ബാഹുബലി സംവിധായകന്റെ പ്രതികരണം. ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്തുകൊണ്ട് തന്റെ ആകാംക്ഷ രാജമൗലി പങ്കുവയ്ക്കുന്നു. റിലീസ് ഡേറ്റ് അറിയാനുള്ള ആകാംക്ഷയും എസ് എസ് രാജമൗലിയുടെ പോസ്റ്റിലുണ്ട്.
മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് മനമാന്ത. ലാല്‍ തന്നെയാണ് ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. ഗൗതമി, വിശ്വനാഥ്, റെയ്ന റാവു, ഉര്‍വശി, നാസര്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വിസ്മയം എന്ന പേരില്‍ മലയാളത്തിലും റിലീസ് ചെയ്യും.
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'