Don't Miss!
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
ജൂലൈയില്‍ താരയുദ്ധം
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് ഒരുക്കുന്ന മാടമ്പിയ്ക്കുമുണ്ട് പ്രത്യേകതകള്‍ ഏറെ. മനസില്‍ നന്മയുളള പലിശക്കാരനായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രവും ഈ ജൂലൈയില്‍ തന്നെയാണ് റിലീസ് ചെയ്യുന്നത്. ഒരേ മേഖലയിലെ രണ്ടു കഥാപാത്രങ്ങളായി മോഹന്‍ലാലും മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുന്നതും ആദ്യ സംഭവമായിരിക്കാം.
ഏത് പലിശക്കാരനെയാണ് പ്രേക്ഷകന് സ്വീകരിക്കുന്നതെന്ന് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. പരുന്തു പുരുഷുവിന് കൗമാരക്കാരി റോമ നായികയാകുമ്പോള്‍ കാവ്യാ മാധവനാണ് മാടമ്പിയുടെ നായിക.
ഏറ്റവും ഒടുവില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം മമ്മൂട്ടിക്കൊപ്പമായിരുന്നു. അണ്ണന് തമ്പിയും ഇന്നത്തെ ചിന്താവിഷയവും തമ്മില്‍ പടവെട്ടിയപ്പോള്‍ റെക്കോര്‍ഡ് കളക്ഷനോടെ മമ്മൂട്ടി മോഹന്‍ലാലിനെ ബഹുദൂരം പിന്നിലാക്കി.
ജൂലൈ മാസത്തില്‍ രണ്ടു മമ്മൂട്ടി ചിത്രങ്ങളുമായി പോരടിക്കുന്നത് ഒരു ലാല്‍ ചിത്രമാണ്. യുവ സംവിധായകരിലെ ശ്രദ്ധേയനായ ബി ഉണ്ണികൃഷ്ണനാണ് മാടമ്പി സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും അദ്ദേഹത്തിന്റേതു തന്നെ. പഴുതുകളടച്ച് ഒരു ക്ലീന്‍ മോഹന്‍ലാല്‍ ചിത്രമാണ് താന്‍ സമ്മാനിക്കുന്നതെന്ന് സംവിധായകന് പറയുന്നു.
അടുത്ത പേജില്‍
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ