Don't Miss!
- Lifestyle ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
ജൂലൈയില്‍ താരയുദ്ധം
സുരേഷ് ഗോപിയെ നായകനാക്കി പത്രപ്രവര്ത്തകന് രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന ലാപ്ടോപ്പ് വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് പറയുന്നത്. ഇതുവരെ കാണാത്ത സുരേഷ് ഗോപിയുടെ പ്രണയഭാവങ്ങള്‍ ലാപ്ടോപ്പ് ഒപ്പിയെടുത്തിട്ടുണ്ട്.
പത്മപ്രിയയാണ് ലാപ്ടോപ്പിലെ നായിക. ശ്വേതാ മേനോനും ഒരു പ്രധാനാ വേഷത്തില്‍ എത്തുന്നു. സുഭാഷ് ചന്ദ്രന്റെ പറുദീസയുടെ നഷ്ടം എന്ന കഥയെ ആസ്പദമാക്കി ലാപ്ടോപ്പിന് തിരക്കഥയെഴുതിയത് രൂപേഷ് പോളിന്റെ ഭാര്യയും കഥാകാരിയുമായ ഇന്ദു മേനോനാണ്.
സുരേഷ് ഗോപിയുടെ വ്യത്യസ്തമായ മറ്റൊരു ചിത്രമാണ് കാവ്യം. നവാഗതരായ അനൂപ് വര്‍മ്മയും സന്തോഷും സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് പ്രശസ്ത സാഹിത്യകാരന് ആലങ്കോട് ലീലാകൃഷ്ണനാണ് തിരക്കഥയെഴുതിയിരിക്കുന്നത്. നവ്യാ നായരാണ് ചിത്രത്തിലെ നായിക.
ഇവയ്ക്കൊക്കെ പുറമെയാണ് രജനിയുടെ കുചേലന്. കണ്ടാല്‍ സാമ്യമൊന്നും തോന്നില്ലെങ്കിലും കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കുചേലന്.
ഒരു മാസത്തില്‍ ഇത്രയും വമ്പന്‍ ചിത്രങ്ങളെ താങ്ങാനുളള തീയേറ്ററുകള്‍ കേരളത്തിലുണ്ടോ എന്ന് ഇത്രയും വായിച്ചു കഴിഞ്ഞ ശേഷം നിങ്ങള്‍ അമ്പരക്കുന്നുണ്ടാവും. പ്രഖ്യാപനങ്ങള്‍ നടത്തുന്നവര്‍ ഒരുപക്ഷേ അത്രയും ആലോചിച്ചിട്ടുണ്ടാവില്ലെന്ന മറുപടിയേ തല്ക്കാലം പറയാനുളളൂ.
മുന്‍പേജുകളില്‍
ലാപ് ടോപ്പ് ചിത്രങ്ങള്‍
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'