Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
25 പ്രാവശ്യത്തിലധികം കണ്ട മോഹന്‍ലാല്‍ ചിത്രം, അതിനുള്ള കാരണം വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട്
സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ആ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. വെഞ്ഞാറമൂട് തരംഗിണി തിയേറ്ററിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
25 പ്രാവശ്യത്തിലധികം കണ്ട മോഹന്‍ലാല്‍ സിനിമയെ കുറിച്ച് വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട്. വീട്ടില്‍ ടിവി ഒന്നും ഇല്ലാത്ത കാലത്തായിരുന്നു അതെന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു.
Read Also:മോഹന്‍ലാലിനെതിരെ ഭാഗ്യ ലക്ഷ്മി; ഇവരാരും മദ്യം വാങ്ങാന്‍ ക്യു നില്‍ക്കുന്നവരല്ല, അനുഭവിച്ചാലേ അറിയൂ..
സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ആ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. വെഞ്ഞാറമൂട് തരംഗിണി തിയേറ്ററിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ആ സമയത്ത് വീട്ടുക്കാര്‍ക്കൊപ്പം പോയി കണ്ടത് കൂടാതെ വീട്ടില്‍ വരുന്ന വിരുന്നുക്കാര്ക്കൊപ്പവും ചിത്രം പോയി കാണും. അങ്ങനെ ഒരു 25 തവണ.
ചിത്രം
1988ല്‍ പ്രിയദര്ശന് സംവിധാനം ചിത്രത്തെ കുറിച്ചാണ് സുരാജ് വെഞ്ഞാറമൂട് പറഞ്ഞത്. മോഹന്‍ലാല്‍, രഞ്ജിനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്സോഫീസില്‍ വന്‍ വിജയം നേടി.
എന്തിനും ചിത്രം
അക്കാലത്ത് നാട്ടില്‍ ടിവി പ്രദര്‍ശനങ്ങള്‍ നടന്നിരുന്നു. എന്ത് ആഘോഷമുണ്ടെങ്കിലും വീഡിയോ കാസ്റ്റ് എടുക്കുമ്പോള്‍ ഒന്ന് ചിത്രമായിരിക്കും. സുരാജ് വെഞ്ഞാറമൂട് പറയുന്നു.
മോഹന്‍ലാല്‍-രഞ്ജിനി
ചിത്രത്തിലെ ലാലേട്ടന്റെയും രഞ്ജിനി ചേച്ചിയുടെയും അഭിനയം എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സീനുകളും തനിക്ക് ഇപ്പോഴും മനപാഠമാണെന്ന് സുരാജ് പറയുന്നു.
മറ്റ് കഥാപാത്രങ്ങള്‍
നെടുമുടി വേണു, പൂര്‍ണം വിശ്വനാഥന്, ശ്രീനിവാസന്, എംജി സോമന്, സുകുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?