Don't Miss!
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വിക്രമുമായി താരതമ്യം ചെയ്യരുത്, ജീവിച്ച് പൊക്കോട്ടെ
തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് സുരാജ് വെഞ്ഞാറമൂട്. വിക്രമുമായി താരതമ്യം ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തവരോടാണ് സുരാജ് വെഞ്ഞാറമൂടിന്റെ മറുപടി. ഫേസ്ബുക്കിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചത്.
വിക്രം സാറുമായിട്ടൊക്കെ എന്നെ കമ്പയര്‍ ചെയ്യണോ, ജീവിച്ച് പൊക്കോട്ടെ എന്റെ പൊന്നണ്ണാ.. തള്ള് തള്ള് എന്നായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ ഫേസ്ബുക്കിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചത്.
വിക്രമുമായി താരതമ്യം ചെയ്യരുത്, ജീവിച്ച് പൊക്കോട്ടെ
പിതാമഹനിലെ വിക്രമിന്റെ അഭിനയവുമായി താരതമ്യപ്പെടുത്തിയതിനാണ് സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചത്.
വിക്രമുമായി താരതമ്യം ചെയ്യരുത്, ജീവിച്ച് പൊക്കോട്ടെ
ഒരു ഡയലോഗ് പോലും നാഷ്ണല്‍ അവാര്‍ഡ് വാങ്ങിയ വിക്രം മാസ് ആണെങ്കില്‍ കോമഡി നടന് ആയിട്ടും, ചെയ്ത ആദ്യത്തെ സീരിയസ് റോളില്‍ തന്നെ, ഒരു ഡയലോഗ് പോലും പറയാതെ നാഷ്ണല്‍ അവാര്‍ഡ് വാങ്ങിയ സുരാജേട്ടന് മരണമാസ് അല്ലേ? എന്നായിരുന്നു പോസ്റ്റില്‍..
വിക്രമുമായി താരതമ്യം ചെയ്യരുത്, ജീവിച്ച് പൊക്കോട്ടെ
വിക്രം സാറുമായി താരതമ്യം ചെയ്യണോ, ജീവിച്ച് പൊക്കോട്ടെ എന്റെ പൊന്നണ്ണാ.. തള്ള് തള്ള് എന്നായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ മറുപടി
|
വിക്രമുമായി താരതമ്യം ചെയ്യരുത്, ജീവിച്ച് പൊക്കോട്ടെ
സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'