Just In
- 49 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആ പുരസ്കാരം വാങ്ങി സൂര്യ പറഞ്ഞു, ഇത് ദിലീപ് സാറിനുള്ളതാണ്
കുഞ്ഞിക്കൂനന്, പച്ചക്കുതിര, മായ മോഹിനി, സൗണ്ട് തോമ, ചാന്ത് പൊട്ട് അങ്ങനെ എന്നും കഥാപാത്രങ്ങളില്‍ വ്യത്യസ്ത പരീക്ഷിക്കുകയും ആത്മാര്‍ത്ഥായി അതിനെ ഏറ്റെടുത്ത് വിജയിപ്പിക്കുകയും ചെയ്യുന്നിടത്തിലാണ് നമ്മുടെ ജനപ്രിയ നായകന് ദിലീപിന്റെ വിജയം.
ഇത്രയൊക്കെ കഥാപാത്രങ്ങള്‍ വ്യത്യസ്തമായി പരീക്ഷിച്ചിട്ടും, പലപ്പോഴും പടിക്കല്‍ വരെ വന്നു നോക്കിയ സംസ്ഥാന പുരസ്കാരം ദിലീപിന് ഒറ്റത്തവണ മാത്രമേ കിട്ടിയിട്ടുള്ളൂ. അത് ഇതിനൊന്നുമായിരുന്നില്ല, 2012 ല്‍ വെള്ളരിപ്രാവിന്റെ ചങ്ങാതികള്‍ എന്ന ചിത്രത്തിന്
എന്നാല്‍ ദിലീപ് അനശ്വരമാക്കിയ ഒരു കഥാപാത്രത്തെ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ പകരക്കാരനായി എത്തിയത് സൂര്യയായിരുന്നു. ആ ചിത്രത്തിലെ അഭിനയത്തിന് നടന് ഫിലിം ഫെയര്‍ പുരസ്കാരവും ലഭിച്ചു, അപ്പോഴാണ് സൂര്യ പറഞ്ഞത് 'ഇത് ദിലീപ് സാറിന് ഉള്ളതാണെന്ന്'

ആ പുരസ്കാരം വാങ്ങി സൂര്യ പറഞ്ഞു, ഇത് ദിലീപ് സാറിനുള്ളതാണ്
കുഞ്ഞിക്കൂനന് എന്ന ചിത്രമായിരുന്നു അത്. പേരഴകന്‍ എന്ന പേരില്‍ തമിഴിലേക്ക് ചിത്രം റീമേക്ക് ചെയ്തപ്പോള്‍ സൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്

ആ പുരസ്കാരം വാങ്ങി സൂര്യ പറഞ്ഞു, ഇത് ദിലീപ് സാറിനുള്ളതാണ്
കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് കഠിന പ്രയത്നത്തിനും തയ്യാറാവുന്ന ദിലീപിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുഞ്ഞിക്കൂനന് എന്ന ചിത്രം. കൈയ്യും കാലുമൊക്കെ വളച്ച് വികൃതമാക്കി, ദിവസവും മുതുക് വളച്ച് പിടിച്ചായിരുന്നു ദിലീപിന്റെ അഭിനയം. ഒരുപാട് സ്ട്രൈന്‍ എടുത്താണ് ദിലീപ് ആ കഥാപാത്രത്തെ പൂര്‍ത്തിയാക്കിയത്

ആ പുരസ്കാരം വാങ്ങി സൂര്യ പറഞ്ഞു, ഇത് ദിലീപ് സാറിനുള്ളതാണ്
കുഞ്ഞിക്കൂനന് എന്ന ചിത്രത്തിന് ശേഷമാണ് കല്യാണരാമനില്‍ അഭിനയിക്കുന്നത്. കല്യാണ രാമന്റെ ഷൂട്ടിങ് സമയത്തൊക്കെ ദിലീപ് കൈയ്യും കാലും എണ്ണയിട്ട തടവുകയായിരുന്നു. കുഞ്ഞിക്കൂനന് വേണ്ടി കൈയ്യും കാലും മടക്കിവച്ച് അഭിനയിച്ചതിന്റെ വേദന അപ്പോഴും മാറിയിരുന്നില്ല

ആ പുരസ്കാരം വാങ്ങി സൂര്യ പറഞ്ഞു, ഇത് ദിലീപ് സാറിനുള്ളതാണ്
കുഞ്ഞിക്കൂനന്റെ റിലീസിന് ശേഷം പലരും ഉറപ്പിച്ച് പറഞ്ഞു, ജനപ്രിയ നായകന് ഒരു പുരസ്കാരം ഉറപ്പാണ്. എന്നാല്‍ ഒരു പുരസ്കാരവും ദിലീപിന് നല്‍കിയില്ല. കോമഡി താരങ്ങള്‍ക്ക് പുരസ്കാരം നല്കാന് ജൂറിക്ക് താത്പര്യമില്ലായിരുന്നുവത്രെ!!