Don't Miss!
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
പെരുന്തച്ചനെ ഓര്‍ത്ത് സിനിമാലോകം
ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അത്ഭുതമായി മാറിയ പ്രതിഭയായിരുന്നു നടന് തിലകനെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. വിമര്‍ശിക്കുമെങ്കിലും സ്നേഹവും പിതൃവാത്സല്യവും മനസില്‍ കാത്തുസൂക്ഷിച്ച നടനായിരുന്നു അദ്ദേഹം. എന്തും വെട്ടിത്തുറന്ന് പറയുന്ന നല്ല മനസ്സിന്റെ ഉടമയായിരുന്നു. വികാരങ്ങള്‍ പ്രതിഫലിയ്ക്കുന്ന ഒരു മനസ്സാണ് കലാകാരന് വേണ്ടത്. തിലകന് അതുണ്ടായിരുന്നുവെന്നും ഗണേഷ് കുമാര്‍ അനുസ്മരിച്ചു.
തിലകന്റെ പെരുന്തച്ചനെ പോലെ മറ്റൊന്നില്ലെന്ന് പെരുന്തച്ചന്റെ സംവിധായന് അജയന് അനുസ്മരിച്ചു. തന്റെ ആദ്യത്തെ ചിത്രമായ 'നമുക്കു പാര്‍ക്കാന്‍ മുന്തിരിതോപ്പുകളില്‍' തന്നെ തിലകനെ പോലൊരു നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് നടി ശാരി അനുസ്മരിച്ചു.
തിലകനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് സംവിധായകന് റോഷന് ആന്‍ഡ്രൂസ് പറഞ്ഞു. ലാലിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളില്‍ പലപ്പോഴും കട്ട് പറയാന്‍ കഴിയാതെ നിന്നു പോയിട്ടുണ്ടെന്നും സംവിധായന് ഓര്‍മ്മിച്ചു.
കോഴിക്കോട് ചലച്ചിത്ര പ്രവര്‍ത്തകര്‍ തിലകന് അനുസ്മരണം നടത്തി. സംവിധായകന് രഞ്ജിത്ത്, വിനീത്, മമ്മൂട്ടി, കാവ്യ മാധവന് തുടങ്ങിയവര്‍ പങ്കെടുത്തു.
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?