Don't Miss!
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- News ഒരു കലക്കൻ പോസ്റ്റ് ഓഫീസ് പദ്ധതി; പ്രതിമാസം 9250 രൂപ വരെ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
സന്തോഷത്തിനു ദുഃഖത്തിനുമിടയിലെ നിമിഷം!!പ്രേക്ഷകർക്കായി വീഡിയോ പങ്കുവെച്ച് ടൊവിനോ...
സമൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ് ടൊവിനോ തോമസ്. തന്റെ ആരാധകരുമായി എപ്പോഴും അടുത്ത ബന്ധം പുലർത്താൻ ടൊവിനോ ശ്രമിക്കാറുണ്ട്. ഫേസ്ബുക്കിലൂടേയും ഇൻസ്റ്റഗ്രാമിലൂടേയും പ്രേക്ഷകരുമായി നിരന്തരം സംസാരിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ടൊവിനോയുടെ ലൈവ് വീഡിയോയാണ്.
പ്രത്യേക ആകൃതിയിൽ അടുക്കിവെച്ചിരിക്കുന്ന ചെറിയ ചതുര കട്ടയിൽ നിന്ന് ഒരു കഷ്ണം ഇളക്കിയെടുക്കാൻ ശ്രമിക്കുന്ന ടൊവിനോയെയാണ് വീഡിയോയിൽ കാണുന്നത്. മറ്റു ചതുരക്കട്ടകൾ ഇളകാതെ സൂഷ്മതയോടെ അതിൽ നിന്ന് ഒരു ചതുരക്കട്ട മാത്രം ഇളക്കിയെടുക്കുകയാണ് താരം. എന്നാൽ വിജയ് ആയി സന്തോഷത്തോടെ ഇരിക്കുമ്പോൾ ആ ചതുര കട്ടകൊണ്ട് നിർമ്മിച്ച് കൊട്ടാരം താഴെ വീണ് ശിഥിലമാകുകയാണ്. പിന്നീട് വീഡിയോയിൽ കാണുന്നത് നിരാശനായി ഇരിക്കുന്ന ടൊവിനോയെയാണ്.
സന്തോഷത്തിനും ദുഃഖത്തിനുമിടയിലെ നിമിഷം എന്ന തലക്കെട്ടോടെയാണ് ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടൊവിനോയുടെ വീഡിയോ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് മികച്ച രീതിയിലുളള പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'