Don't Miss!
- Lifestyle ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന് എന്തുചെയ്യണം, തുടക്കം വീട്ടില് നിന്ന്
- News ഇവിഎം ഹാക്കിംഗ് സംഭവിച്ചതായി റിപ്പോര്ട്ടില്ല, വിവിപാറ്റ് എണ്ണാനുള്ള ഹര്ജി വിധി പറയാനായി മാറ്റി സുപ്രീം കോടതി
- Sports T20 World Cup 2024: ടി20 ലോകകപ്പില് ജഡേജ വേണ്ട, പകരം അക്ഷര് മതി! ഈ കാരണങ്ങള് നോക്കൂ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഉര്‍വശിയും മനോജും സംയുക്ത ഹര്‍ജി നല്‍കി, തീരുമാനം 20ന്‌
ചെന്നൈ: താരദമ്പതികളായ മനോജ് കെ ജയനും ഉര്വശിയും വിവാഹമോചനം സംബന്ധിച്ച് സമ്മതപത്രം നല്കി. ഇതിന്മേല് ഈ മാസം ഇരുപതിന് കോടതി തീരുമാനം പ്രഖ്യാപിയ്ക്കും.
കുടുംബകോടതി ജഡ്ജി കലൈരശിന്റെ ചേംബറില് എത്തി സംയുക്ത ഹര്ജി നല്കിയശേഷം വെള്ളിയാഴ്ച കോടതി ഇരുവരുടെയും മൊഴിയെടുത്തു. വിവാഹമോചനമെന്ന തീരുമാനത്തില് ഉറച്ചുനില്ക്കുന്നുവെന്ന് ഇരുവരും കോടതിയെ അറിയിച്ചു.
മകളായ കുഞ്ഞാറ്റയുടെ കാര്യത്തില് എറണാകുളം കുടുംബകോടതിയാണ് തീരുമാനമെടുക്കുക. ഇതുസംബന്ധിച്ച കേസ് ഇവിടെയാണ് നടക്കുന്നത്. ഇപ്പോള് മനോജിന്റെ മാതാപിതാക്കള്ക്കൊപ്പമാണ് കുഞ്ഞാറ്റ താമസിക്കുന്നത്.
ഒന്പത് വര്ഷം നീണ്ട വിവാഹജീവിതം അവസാനിപ്പിക്കുന്നതിനായി ജൂണ് 12നാണ് ഉര്വശി ഹര്ജി നല്കിയത്, തുടര്ന്ന് മനോജും വിവാഹമോചന ഹര്ജി നല്കി. ഒന്നരവര്ഷമായി ഇരുവരും വേറിട്ടാണ് താമസിക്കുന്നത്.
പരസ്പരം ഒത്തുചേര്ന്ന് പോകാനാവാത്ത രീതിയില് കാര്യങ്ങള് വഷളായിട്ടുണ്ടെന്ന് അടുത്തിടെ പലമാധ്യമങ്ങള്ക്കായി നല്കിയ അഭിമുഖങ്ങളില് ഇരുവരും വ്യക്തമാക്കിയിരുന്നു.
മകളെ കിട്ടുന്നതിനായി ഏത് കോടതിയിലും പോകാന് തയ്യാറാണെന്നും അതിനായി ചില രഹസ്യങ്ങള് തുറന്നുപറയേണ്ടിവന്നാല് അതിനും താന് തയ്യാറാണെന്നും ഉര്വശി വ്യക്തമാക്കിയിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഒരു മകൾ മതിയെന്ന് തീരുമാനിച്ചവരാണ്; സംഭവിക്കാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ; എത്ര പെട്ടന്ന് ജീവിതം മാറി'
-
ഭാര്യയുടെ സഹോദരൻ ഇന്നും എന്നെ കുറ്റക്കാരനായി കാണുന്നു; ദേവയാനിയുമായും സംസാരമില്ല; നകുലിനെക്കുറിച്ച് രാജകുമാരൻ