Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
വിജയ് പൊട്ടിക്കരഞ്ഞു, ആരാധകന്റെ കുടുംബത്തിന് 3ലക്ഷം കൈമാറി
'കത്തി' എന്ന സിനമകണ്ട് തന്റെ ഫഌക്സ് ബോര്‍ഡില്‍ പാലഭിഷേകം നടത്തവെ കൊല്ലപ്പെട്ട ആരാധകന്റെ വീട്ടിലെത്തി വിജയ് കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. 24 കാരനായ ഉണ്ണികൃഷ്ണനാണ് കത്തി റിലീസായ 22 ന് വിജയ് യുടെ ഫഌക്സ്ബോര്ഡില് പാലഭിഷേകം നടത്തവെ താഴെവീണ് മരണപ്പെട്ടത്.
ഷിബു തമീന്‍സ്, പി ആര് ഒ സെല്‍വകുമാര്‍, ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പമാണ് വിജയ് ആരാധകന്റെ വീട്ടിലെത്തിയത്. കുടുംബത്തിന്റെ വേദനയില്‍ ഒപ്പം ചേര്‍ന്ന വിജയ് പൊട്ടിക്കരഞ്ഞു. ഉണ്ണികൃഷ്ണന്റെ വേര്‍പാടില്‍ അധിയായ ദുഃഖമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇനി കുടുംബത്തിന്റെ ഭാവിയോര്‍ത്ത് ആശങ്കപ്പെടേണ്ടെന്ന് പറഞ്ഞ വിജയ് ഉണ്ണി കൃഷ്ണന്റെ കുടുംബത്തിന് മൂന്ന് ലക്ഷ രൂപ കൈമാറി. മാത്രമല്ല ഉണ്ണി കൃഷ്ണന്റെ കുടുംബത്തെ സഹായിക്കാന്‍ വിവിധ ജില്ലകളിലെ വിജയ് ആരാധകരും പങ്കുചേരുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലയില്‍ നിന്നായുള്ള ആരാധകരും വിജയ്ക്കൊപ്പം ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തിയിരുന്നു. സംഭവം അറിഞ്ഞന്നു തന്നെ വിജയ് ഉണ്ണികൃഷ്ണന് ആദരാഞ്ജലികള്‍ അറിയിച്ചിരുന്നു. സുരക്ഷാ മുന്കരുതലുകളില്ലാത്ത ആരാധന വേണ്ടെന്ന് അഭ്യര്‍ത്ഥിച്ച വിജയ് ഉണ്ണി കൃഷ്ണന് എന്നും എന്റെ ഹൃദയത്തിലുണ്ടാകുമെന്നും പറഞ്ഞിരുന്നു.
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'