Don't Miss!
- News ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന് മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഇളയദളപതി അഭിനയം വിട്ട് പാട്ടിലേക്ക് മാറുന്നു?
ഇളയ ദളപതി വിജയ് അഭിനയം നിര്‍ത്തി പിന്നണി ഗാനരംഗത്തേക്ക് തിരിയുകയാണോ എന്നാരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം വിജയ് പാടിയഭിനയിക്കുകയായിരുന്നു. ഇതാ ഇനിയൊരുങ്ങുന്ന ഒരു ചിത്രത്തിലും വിജയ് യുടെ പാട്ട്.
മുരുകദോസ് സംവിധാനം ചെയ്യുന്ന 'കത്തി' എന്ന ചിത്രത്തിന് വേണ്ടിയാണ് ഇനി വിജയ് പാടുന്നത്. അനിരുദ്ധന് ഈണം നല്കുന്ന ഒരു 'ലവ് കൂത്ത്' പാട്ടാണത്രെ ഇത്. പാട്ടിന്റെ അവസാന മിനുക്ക് പണിയിലാണ് അനിരുദ്ധന്.
തുപ്പാക്കി എന്ന ചിത്രത്തില്‍ 'ഗൂഗിള്‍ ഗൂഗിള്‍ പണ്ണിപ്പാത്തേന്' എന്ന് തുടങ്ങുന്ന പാട്ടിലൂടെയാണ് വിജയ് പിന്നണി ഗാനരംഗത്ത് പാടിത്തുടങ്ങിയത്. തുപ്പാക്കി എന്ന ചിത്രത്തിലും 'വാങ്കണ്ണ വണക്കങ്കണ്ണ' എന്ന പാട്ട് പാടി വിജയ് പിന്നണി ഗാനരംഗത്ത് സ്ഥാനമുറപ്പിച്ചു. ജില്ലയില്‍ ശ്രയഘോഷാലിനൊപ്പം 'കാണ്ടാങ്കി കണ്ടാങ്കി' എന്ന് തുടങ്ങുന്ന ഗാനമാണ് ഒടുവില്‍ പാടിയത്.
സമാന്തയാണ് കത്തിയില്‍ വിജയ് യുടെ നായികയായെത്തുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് അഭിനനയിക്കുന്നത്. രാജറാണി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ജോര്‍ജ് സി വില്യമാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രസംയോജകന്‍.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്