Don't Miss!
- Sports IPL 2024: പുറത്തായ ബട്ട്ലറെ പച്ചത്തെറി വിളിച്ച് പിയുഷ് ചൗള; കാണിച്ചത് മര്യാദകേട്!
- News തിരുവനന്തപുരത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശശി തരൂര്‍ വീണ്ടും വിജയിക്കും: പ്രകാശ് രാജ്
- Automobiles കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ
- Lifestyle വിളിച്ചാല്‍ വിളിപ്പുറത്തെത്തും; കാര്യസിദ്ധിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രധാന ഹനുമാന് ക്ഷേത്രങ്ങള്‍
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
എമിക്കല്ലാതെ മറ്റാര്‍ക്കും അതിന് കഴിയില്ലെന്ന് വിക്രം
'ബ്രഹ്മാണ്ഡ സംവിധായകന് ശങ്കര്‍ വിക്രമിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ഐ' എന്ന വിശേഷണത്തോടെയാണ് ചിത്രം തുടക്കം മുതല്‍ വാര്‍ത്തയില്‍ നിറയുന്നത്. എന്നാല്‍ ഐ എന്ന ചിത്രത്തില്‍ നായകനെന്നപോലെ നായികയ്ക്കും പ്രാധാന്യമുണ്ടെന്ന് വിക്രം പറയുന്നു.
എമി ജാക്സണല്ലാതെ ഐ യിലെ നായികാ വേഷം ഇത്രയും മനോഹരമാക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നാണ് വിക്രം പറയുന്നത്. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കൊച്ചി ലുലുമാളില്‍ വന്നപ്പോഴാണ് ഐ നായകന് നായികയെ പ്രശംസിച്ചത്.
ചെന്നൈ തമിഴാണ് സിനിമയിലെ സംഭാഷണം. ഡയലോഗില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ലെന്ന നിഷ്കര്‍ഷത ശങ്കറിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വിമാനത്തിലും കാറിലും സെറ്റിലുമൊക്കെ ഇരുന്ന ഡയലോഗുകള്‍ മനപാഠമാക്കുകയായിരുന്നത്രെ എമി.
2012 ലാണ് എമി ജാക്സണ് ഐ യില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിക്കുന്നത്. അമ്മയുമൊത്ത് യു കെയില്‍ നിന്ന് ശങ്കറിനെ വന്ന് കാണുകയായിരുന്നു. ചിത്രം പൂര്‍ത്തിയാക്കാന്‍ സമയമെടുത്തെങ്കിലും അത്രമികച്ച വേഷമാണ് തനിക്ക് ലഭിച്ചതെന്ന് എമി പറയുന്നു. ഇന്ത്യയില്‍ തന്റെ പ്രിയപ്പെട്ട സ്ഥലം കേരളമാണെന്നും എമി പറഞ്ഞു.
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'
-
ഐശ്വര്യയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞെന്ന കഥകള്‍ നിര്‍ത്താം! വിവാഹവാര്‍ഷികമാഘോഷിച്ച് താരദമ്പതിമാര്‍