Don't Miss!
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
തിരയ്ക്ക് രണ്ടും മൂന്നൂം ഭാഗങ്ങള്‍ വരും: വിനീത്
ഏറെ പ്രതീക്ഷകളുമായി ഒരുക്കിയ ആദ്യ ത്രില്ലര്‍ പ്രേക്ഷകര്‍ സ്വീകരിച്ച സന്തോഷത്തിലാണ് സംവിധായകന് വിനീത് ശ്രീനിവാസന്. മിക്കയിടത്തും പോസിറ്റീവ് റിവ്യൂകളാണ് ചിത്രത്തെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. താന്‍ എന്തുകൊണ്ടും സന്തോഷവാനാണെന്നും എറണാകുളത്ത് പോയി ചിത്രം കണ്ടുവെന്നും വിനീത് പറഞ്ഞു.
തിരയ്ക്ക് പിന്തുണ നല്കുന്നവര്ക്കായി വിനീത് ഒരു സന്തോഷവാര്‍ത്തയും പറഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗവും മൂന്നാംഭാഗവും ഒരുക്കാന്‍ തനിയ്ക്കും കൂട്ടര്‍ക്കും പദ്ധതിയുണ്ടെന്ന് വിനീത് അറിയിച്ചു. ചിത്രത്തിന്റെ തിരക്കഥ അത്തരത്തിലുള്ളതാണെന്നും അതില്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്നും വിനീത് പറഞ്ഞു.
പ്രിയദര്ശന് ചിത്രമായ ഗീതാഞ്ജലിയ്ക്കൊപ്പം ചിത്രം റിലീസ് ചെയ്തത് സ്വാഭാവികമായൊരു കാര്യമായിരുന്നുവെന്നും റിലീസിന് ഒരാഴ്ച മുമ്പ് പ്രിയദര്‍ശനെ കണ്ടിരുന്നുവെന്നും സംവിധായകന് പറഞ്ഞു. അനിയനായതുകൊണ്ടുമാത്രമല്ല ഈ ചിത്രത്തിലൂടെ ധ്യാനിനെ അവതരിപ്പിച്ചതെന്നും ആ കഥാപാത്രം ചെയ്യാന്‍ ധ്യാനിന് കിഴിവുണ്ടെന്ന് ഉറപ്പുണ്ടായിരുന്നതുകൊണ്ടാണെന്നും വിനീത് വ്യക്തമാക്കി. ശോഭനയ്ക്കൊപ്പം ജോലിചെയ്യാനായത് വലിയ ഭാഗ്യമായി കാണുന്നുവെന്നും വിനീത് പറഞ്ഞു.
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു
-
മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?