Don't Miss!
- Sports IPL 2024: ബോള്ട്ടുണ്ടായിട്ടും എന്തിന് ഞാന്‍? സഞ്ജു മുത്താണ്; ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ആവേശ്
- News ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ്
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
കഴിഞ്ഞ നാലഞ്ച് കൊല്ലമായി ഞാന്‍ അഭിനയം വളരെ അധികം ആസ്വദിയ്ക്കുന്നു; വിനീത് ശ്രീനിവാസന്
ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ വിജയം കണ്ട സിനിമാക്കാരനാണ് വിനീത് ശ്രീനിവാസന്. പാട്ടിലും എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലും അങ്ങനെ കൈവച്ചതിലെല്ലാം വ്യത്യസ്തമായ രീതികളും സ്റ്റൈലും കൊണ്ടുവന്നു
പൃഥ്വിരാജിന്റെ പരസ്യത്തിന് അടപടലം ട്രോളാണ്! തന്നെക്കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്ത് താരവുമെത്തി!
എന്നാല്‍ തുടക്കിത്തിലൊക്കെ തന്റെ അഭിനയത്തില്‍ അത്ര സംതൃപ്തനല്ലായിരുന്നെങ്കിലും ഇക്കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി താന്‍ അഭിനയം വളരെ അധികം ആസ്വദിയ്ക്കുകയാണെന്ന് വിനീത് ശ്രീനിവാസന് പറഞ്ഞു. ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രം ചെയ്യുന്നത് വരെ ഞാന്‍ വളരെ അധികം ഭയപ്പെട്ടിരുന്നു. ഷൂട്ടിങിന് മുന്‍പ് എന്തെന്നില്ലാത്ത അങ്കലാപ്പായിരിയ്ക്കും. എന്നാല്‍ ആ ചിത്രത്തിന് ശേഷം അത് മാറിക്കിട്ടി- വിനീത് പറഞ്ഞു.
നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലാണ് വിനീത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മാത്യു തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ സ്കൂള്‍ അധ്യാപകന്റെ വേഷമാണ് വിനീതിന്
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍