Don't Miss!
- Lifestyle മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
വികെ പ്രകാശ് ക്യാമറയ്ക്ക് മുന്നിലെത്തുന്നു
പൊതുവെ അഭിനേതാക്കള്‍ സംവിധാനത്തിലേക്ക് ചുവടുമാറ്റുകയാണ് മലയാളത്തില്‍ കണ്ടുവരുന്ന പ്രവണത. എന്നാല്‍ അതിന് വികെ പ്രകാശ് ഒരു മാറ്റം കൊണ്ടുവരുന്നു. പ്രശസ്ത ആക്ഷേപ ഹാസ്യകാരന് സഞ്ജയന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ സഞ്ജയന്റ വേഷമിട്ടാണ് വികെപി സിനിമയിലെ നായകനിരയിലേക്ക് കടക്കുന്നത്.
വിദൂഷകന് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടികെ സന്തോഷാണ്. നായികായയി പരിഗണിച്ചിരിക്കുന്നത് മൈഥിലിയെയാണ്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്ന് സംവിധായകന് അറിയിച്ചു.
ആളുകളെ കുടുകുടാ ചിരിപ്പിക്കാനും കുന്ന് കേറി ചിന്തിക്കാനും പഠിപ്പിച്ച മാണിക്കോത്ത് രാമനുണ്ണി നായരെന്ന സഞ്ജയന്റെ ജീവിതം പക്ഷേ വേദനകള്‍ നിറഞ്ഞതായിരുന്നു. ജീവിതത്തിന്റെ ഏറെ വിഷമഘട്ടത്തിലൂടെ സഞ്ചരിക്കുമ്പോഴും സഞ്ജയന് ആളുകളെ ചിരിപ്പിച്ചുകൊണ്ടിരുന്നു. പ്രണയ വിവാഹമായിരുന്നെങ്കിലും കുറച്ചു വര്‍ഷങ്ങള്‍ മാത്രമെ ആ ദാമ്പത്യം നീണ്ടു നിന്നുള്ളൂ. ഇതെല്ലാം തന്നെ സിനിമയിലും കടന്നുവരുന്നുണ്ട്. ഒപ്പം ആ ജീവിതത്തിലെ തമാശകളും
ഡോ. ആര്‍സി കരിപ്പത്താണ് വിദൂഷകന് തിരക്കഥയൊരുക്കുന്നത്. വികെ പ്രകാശിന് പുറമെ മുകുന്ദന്, ശ്രീലത നമ്പൂതിരി, കൊച്ചു പ്രേമന് തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്. എന്‍വി കൃഷ്ണവാര്യരും എസ്കെ പൊറ്റക്കാടുമെല്ലാം സഞ്ജയന്റെ ജീവിതത്തിലെ കഥാപാത്രങ്ങളാണ്.
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'