Don't Miss!
- News 17 സംസ്ഥാനങ്ങൾ, 4 കേന്ദ്രഭരണ പ്രദേശങ്ങൾ, 102 സീറ്റുകൾ; ഒന്നാംഘട്ട പോളിങ് തുടങ്ങി, പ്രതീക്ഷയോടെ മുന്നണികൾ
- Sports IPL 2024: പഞ്ചാബ് എന്തിനത് ചെയ്തു? പാളിയത് ആ തന്ത്രം; കളി തോല്‍പ്പിച്ച കറെന്റെ മണ്ടത്തരം ഇതാ
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഓരോരുത്തരയായി വേട്ടയാടുകയാണ് പൃഥ്വി; ഊഴത്തിന്റെ ട്രെയിലര്‍ കാണാം
മെമ്മറീസ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും ഒന്നിയ്ക്കുന്ന ഊഴം എന്ന ചിത്രത്തിന്റെ ട്രെയലര്‍ റിലീസ് ചെയ്തു. പകയാണ് സിനിമയെന്ന് ഒരുമിനിട്ട് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ നിന്ന് വ്യക്തം. ഓരോരുത്തരയായി വേട്ടയാടി കൊല്ലുന്ന നായകനാണോ പൃഥ്വി എന്ന് സംശയം.
പത്ത് മിനിട്ടിനുള്ളില്‍ ഊഴത്തിലെ സസ്പെന്‍സ് പൊളിയും
പൃഥ്വിരാജിന് പുറമെ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന ബാലചന്ദ്ര മേനോന്, ദിവ്യ പിള്ള, രസ്ന പവിത്രന്, സീത, നീരജ് മാധവ്, പശുപതി, കിഷോര്‍ സത്യ, ഇര്‍ഷാദ്, സമ്പത്ത് രാജ്, ശ്രീജിത്ത് രവി, ജയപ്രകാശ് തുടങ്ങിയവര്‍ ട്രെയിലറില്‍ എത്തുന്നു.
നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. നേരത്തെ ജീത്തു ജോസഫും പൃഥ്വിയും ഒന്നിച്ച മെമ്മറീസില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഊഴം എന്നും, ഊഴം ഒരു സസ്പെന്‍സ് ത്രില്ലര്‍ അല്ല എന്നും സംവിധായകന് നേരത്തെ വ്യക്തമാക്കിയതാണ്.
ഷാംബാട്ട് സൈനുദ്ദീന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. അനില്‍ ജോണ്‍സണിന്റേതാണ് സംഗീതം. ഫൈന്‍ ടേണ്‍ പിക്ചര്‍ നിര്‍മിയ്ക്കുന്ന ഊഴം സെപ്റ്റംബര്‍ 8 ന് റിലീസ് ചെയ്യും. ട്രെയിലര്‍ കാണാം
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ