Don't Miss!
- News 'എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം'; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
കട്ടപ്പ ബാഹുബലിയെ കുത്തിയതിന് പിന്നിലെ രഹസ്യം ഇതാണ്, രാജമൗലിയുടെ വെളിപ്പെടുത്തല്‍
ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തുക്കൊണ്ട്? പ്രേക്ഷകരെ കൂടുതല്‍ കുഴപ്പിക്കുന്ന ഒരു സംഭവമായിരുന്നു ഇത്. നിരവധി വിശദീകരണങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ സംവിധായകന് തന്നെ ചിത്രത്തിന്റെ സസ്പെന്‍സ് പൊളിക്കുന്നു. ഒരു തെലുങ്ക് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാജമൗലി കട്ടപ്പ ബാഹുബലിയെ കൊന്നതിനുള്ള യഥാര്‍ത്ഥ ഉത്തരം വെളിപ്പെടുത്തിയത്.
കട്ടപ്പ എന്നും ബാഹുബലിയുടെ വിശ്വസ്തനാണ്, അതുപോലെ തന്നെയാണ് ശിവകാമി ദേവിക്കും, എന്നാല്‍ അതിനെല്ലാം ഉപരി മറ്റൊരാള്‍ക്ക് കട്ടപ്പ കടപ്പെട്ടവനാണ്. അതാണ് കട്ടപ്പ ബാഹുബലിയെ കൊല്ലാനുള്ള കാരണമെന്ന് സംവിധായകന് രാജമൗലി പറയുന്നു.
മഹേന്ദ്ര ബാഹുബലിയെ കട്ടപ്പ കൊല്ലുന്നതൊടെയാണ് ബാഹുബലി എന്ന ചിത്രത്തിന്റെ ആദ്യഭാഗം അവസാനിക്കുന്നത്. എന്തിന് കട്ടപ്പ ബാഹുബലിയെ കൊന്നു എന്ന സംശയത്തോടെ ചിത്രം അവസാനിക്കുമ്പോള്‍ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കും. അതായിരുന്നു സംവിധായകന് ആദ്യം ഈ സസ്പെന്‍സിന് നല്കിയ മറുപടി.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. രണ്ടാം ഭാഗത്തിലും കട്ടപ്പയാകാന്‍ സത്യരാജ് 100 ദിവസത്തെ ഡേറ്റ് നല്കി കഴിഞ്ഞു. തമിഴ് സൂപ്പര്‍താരം വിജയ് ചിത്രം വേണ്ടന്ന് വെച്ചാണ് സത്യരാജ് വീണ്ടും കട്ടപ്പയാകാന്‍ എത്തുന്നത്.
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി