Don't Miss!
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Automobiles ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ആസിഫ് ചോദിക്കുന്നു-എന്നോടെന്തിനി കൊലവെറി?
താരക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതും ഫോണെടുക്കാന്‍ മടി കാണിച്ചതും എല്ലാം ആസിഫിന് അഹങ്കാരിയെന്ന പരിവേഷമാണ് ചാര്‍ത്തിക്കൊടുത്തത്. നടന് അഭിനയിച്ച രണ്ട് മൂന്ന് ചിത്രങ്ങള്‍ തുടരെ പരാജയപ്പെട്ടതോടെ ആക്രമണത്തിന്റെ ശക്തിയും കൂടി. ഈ സാഹചര്യത്തില്‍ തന്നെ കുരുക്കിലാക്കിയ വിവാദങ്ങള്‍ക്ക് വിശദീകരണവുമായി ആസിഫ് തന്നെ രംഗത്ത് വന്നിരിയ്ക്കുന്നു.
സെലിബ്രറ്റി ക്രിക്കറ്റ് മത്സരങ്ങള്‍ എന്നെ വിവാദനായകനാക്കിയെന്ന് പറയുന്നത് ശരി തന്നെയാണ്. പക്ഷേ അതെല്ലാം ഒരു പ്രത്യേക ഉദ്ദേശത്തോടെയായിരുന്നില്ലെന്ന് ആസിഫ് പറയുന്നു. സിനിമയോടുള്ള എന്റെ അഭിനിവേശം ക്രിക്കറ്റിനോടുള്ള സ്നേഹത്തെ മറികടക്കുകയായിരുന്നു. നേരത്തെ ഏറ്റുപോയ ചില കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നതിന് വേണ്ടിയാണ് മത്സരങ്ങള്‍ ഒഴിവാക്കേണ്ടി വന്നത്. ഇംഗ്ലീഷ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ആസിഫ് വ്യക്തമാക്കി.
ഓണ്‍ലൈനിലൂടെയും മറ്റു തന്നെ വേട്ടയാടുന്നതെന്തിനാണെന്നും താരം ചോദിയ്്ക്കുന്നു. എന്തു കൊണ്ട് ഞാന്‍? പൃഥ്വിരാജിനെപ്പോലെ ഞാനും ഇരയാവുകയാണ്. പൃഥ്വിയെയും എന്നെയും അനാവശ്യമായി ഉപമിയ്ക്കുന്നു. എന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല. ആസിഫ് പറയുന്നു. മമ്മൂട്ടിയുമായി താരതമ്യമില്ല-ആസിഫ് അലി
അടുത്ത പേജില്‍
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ