Don't Miss!
- Lifestyle ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
തനിച്ചല്ല ഞാന്‍ -കല്പനയും ലളിതയും നായികമാര്‍
റസിയ എന്ന മുസ്ലീം സ്ത്രീയുടേയും ലക്ഷ്മിയമ്മ എന്ന ബ്രാഹ്മണ വൃദ്ധയുടേയും സ്നേഹബന്ധത്തിന്റേ കഥയാണ് ബാബു തിരുവല്ല രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം പറയുന്നത്.
സമൂഹത്തില്‍ പരസ്പര ഐക്യത്തോടെ ജീവിച്ചിരുന്ന സാധാരണക്കാരനെ മതത്തിന്റെ പേരില്‍ തരം തിരിച്ചു ചിലരുടെ സ്വാര്‍ത്ഥലാഭത്തിന് വേദിയാക്കുമ്പോള്‍ നഷ്ടപ്പെട്ടു പോകുന്നത്യഥാര്ത്ഥ മനുഷ്യസ്നേഹമാണ്. ആരും തനിച്ചല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ചിത്രം മതത്തിനും മേലെയാണ് യഥാര്‍ത്ഥ മനുഷ്യസ്നേഹമെന്ന് ഉദ്ഘോഷിക്കുന്നു.
രണ്ട് സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് തനിച്ചല്ല ഞാന്‍ ഒരുക്കുന്നത്. റസിയയുടെ വേഷത്തില്‍ കല്‍പ്പനയും ലക്ഷ്മി അമ്മയായി കെ.പി.എ.സി ലളിതയും വേഷമിടുന്നു. അവഗാമി ക്രിയേഷന്‍സ്, തായ് ഫിലിം എന്നിവയുടെ ബാനറില്‍ ബോബി അവഗാമ, ഹീര ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ , അശോകന്, സത്താര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൈതപ്രത്തിന്റെ വരികള്‍ക്ക് കൈതപ്രം വിശ്വനാഥന് സംഗീതം നല്കുന്നു. ഛായാഗ്രഹണം എം.ജെ.രാധാകൃശ്ണന്, പി.ആര്.ഓ എ.എസ് ദിനേശ്, സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്കുന്ന തനിച്ചല്ല ഞാന്‍ തിരുവല്ലയിലും പരിസരങ്ങളിലുമായ് പുരോഗമിക്കുന്നു.
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'