Don't Miss!
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ലിറ്റില്‍ മാസ്റ്ററില്‍ ലാല്‍
ഗോപിനാഥും കുടുംബവും ഗുജറാത്തിലായിരുന്നു. അവിടെ നടന്ന വര്‍ഗ്ഗീയലഹളയില്‍ ഗോപിനാഥ് കൊല്ലപ്പെട്ടപ്പോള്‍ ഭാര്യ രാജലക്ഷ്മി മകനേയും കൊണ്ട് സ്വന്തം നാട്ടിലേക്കു മടങ്ങി.ഒരു ജോലിക്കുവേണ്ടി അലഞ്ഞ രാജലക്ഷ്മിക്ക് പുരോഗമന ചിന്താഗതിക്കാരനും ഫിസിക്കല്‍ എഡ്യുക്കേഷന്‍ അദ്ധ്യാപകനുമായ റാഫി സ്ക്കൂളില്‍ അദ്ധ്യാപികയുടെ ജോലി ശരിയാക്കി കൊടുക്കുന്നു.
ക്രിക്കറ്റ് പ്ളെയര്‍ ആകണമെന്ന സ്വപ്നവുമായ് നടക്കുന്ന നന്ദുവിന് വേണ്ടി സ്ക്കൂളില്‍ ക്രിക്കറ്റ് ക്ളബ് സ്ഥാപിക്കുകയും അക്ഷീണ പരിശ്രമത്തിലൂടെ പരിശീലിപ്പിച്ചെടുത്ത സ്ക്കൂള് ടീം പ്രശസ്ത ക്ളബിനെ തോല്‍പ്പിക്കുകയും ചെയ്തു. ഇതെല്ലാം റാഫി മാസ്ററുടെ സംഘാടകത്വത്തിന്റെ മികവായിരുന്നു. ജാതി മതകാഴ്ചപ്പാടുകള്ക്കതീതമായ് അദ്ദേഹം പുലര്‍ത്തിവന്ന നിലപാടുകളെ സ്വന്തം സമുദായം എതിര്‍ക്കുകയും തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ ശക്തമായ് ചെറുക്കുകയും ചെയ്യുന്ന റാഫിമാസ്റര് . വി ആര് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വന്ദനാ രാജേന്ദ്രന് നിര്‍മ്മിക്കുന്ന ചിത്രം ലിറ്റില്മാസ്ററുടെ പ്രമേയം ഈ വിധമാണ് വികസിക്കുന്നത്.
രാജലക്ഷ്മിയായി ലക്ഷ്മിഗോപാലസ്വാമി എത്തുന്ന ചിത്രത്തില്‍ ജഗതി, മധുപാല്‍, മാസ്ററര് ഷമാല്‍, ഇന്ദ്രന്‍സ്, മാളവിക, സുനിത, വിജയകുമാരി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഹേഷ് മിത്രയാണ് രചന നിര്‍വ്വഹിക്കുന്നത്. ചുനക്കര രാമന്‍കുട്ടിയുടെ വരികള്‍ക്ക് എം.കെ അര്ജ്ജുനന് ഈണം പകരുന്നു. രാമചന്ദ്രബാബുവാണ് ഛായാഗ്രാഹകന്‍.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി