Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
കൊലകൊമ്പന്മാരുടെ പാപ്പാനായി ഷാഫി
കരിയറില്‍ വെറും എട്ടു ചിത്രങ്ങള്‍. മിക്കതും ബന്പര്‍ ഹിറ്റുകള്‍. ഒടുവില്‍ മലയാളത്തിലെ കൊലകൊമ്പന്മാരായ രണ്ടു സൂപ്പര്‍താരങ്ങളെ ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ഒന്നിപ്പിക്കുകയാണ് ഈ ചെറുപ്പക്കാരന്. ഇരുതാരങ്ങളുടെയും ആരാധകര്‍ 2009 വിഷുദിനത്തില്‍ ആര്‍ത്തലച്ച് തീയേറ്ററുകളിലെത്തുമ്പോള്‍ അവര്‍ക്ക് നല്‍കാനുളളത് കൃത്യമായ അനുപാതത്തില്‍ ചേര്‍ത്ത് റാഫിയും മെക്കാര്‍ട്ടിനും തിരക്കഥയെഴുതി തുടങ്ങി.
എതാണ്ട് എല്ലാ താരങ്ങളെയും ഒന്നിപ്പിക്കുന്ന ട്വെന്റി ട്വെന്റിയുടെ വിജയപരാജയങ്ങള്‍ എന്തു തന്നെയായാലും മായാവിയിലെ മഹിയും ഹലോയിലെ ശിവരാമനും ഒന്നു ചേരുന്ന മുഹൂര്‍ത്തങ്ങളുടെ ചാരുത ഒന്നു വേറെയായിരിക്കുമെന്ന് കരുതാം. റാഫിയും മെക്കാര്‍ട്ടിനും തലച്ചോറു പിഴിഞ്ഞെടുത്താവും തിരക്കഥയൊരുക്കുന്നത്. ദിലീപിന്റെ റോമിയോ പ്രതീക്ഷിച്ച വിജയമാകാത്ത സാഹചര്യത്തില്‍ ഹലോ മായാവി തീയേറ്ററുകളെ പ്രകമ്പനം കൊളളിക്കേണ്ടത് അവര്‍ക്കും ആവശ്യമാണ്.
ഏതായാലും രണ്ടാം നിര സംവിധായകരുടെ നിരയില്‍ ഉയര്‍ന്ന സിംഹാസനത്തിലാണ് ഇപ്പോള്‍ ഷാഫിയുടെ സ്ഥാനം. വെറും ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്ത ക്രെഡിറ്റില്‍ ഷാഫി എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരു സൂപ്പര്‍ താരങ്ങളെയും ഒരുമിപ്പിക്കുകയാണ്. 2008ല്‍ പുറത്തിറങ്ങുന്ന ട്വെന്റി ട്വെന്റിയില്‍ രണ്ടു പേരും ഉണ്ടെങ്കിലും മമ്മൂട്ടി മോഹന്‍ലാല്‍ താരസംഗമത്തിന്റെ പേരിലാവില്ല ആ ചിത്രം ശ്രദ്ധിക്കപ്പെടുക.
അടുത്ത പേജില്‍
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'