Don't Miss!
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഒരുകൂട്ടം പ്രതിഭകളുടെ ഷോ
യാഥാര്‍ഥ്യത്തോട് ചേരുന്ന അവതരണവും സന്ദര്‍ഭത്തിനൊത്ത ഹാസ്യരംഗങ്ങളും കുറിയ്ക്കുകൊള്ളുന്ന സംഭാഷണങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റുകള്‍. ആദ്യ പകുതിയില്‍ ശരിയായ ട്രാക്കിലൂടെ പോകുന്ന സിനിമ പക്ഷേ രണ്ടാംപകുതിയില്‍ പാളം തെറ്റുന്നുണ്ട്. എന്നാല്‍ ഒരു സെക്കന്റ് ഷോയെ വ്യത്യസ്തമാക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം തന്നെ നവാഗത സംവിധായകന് ശ്രീനാഥ് രാജേന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായെന്ന് സമ്മതിയ്ക്കാതെ വയ്യ.
ലാറ്റിനമേരിക്കന്‍ സിനിമകളെ ശൈലിയെ അനുസ്മരിപ്പിയ്ക്കുന്ന രീതിയില്‍ ചിത്രമെടുത്ത് യുവപ്രേക്ഷകരെ രസിപ്പിയ്ക്കാന്‍ കഴിയുന്നിടത്താണ് സംവിധായകന് വിജയിക്കുന്നത്.
പപ്പുവിന്റെ ക്യാമറ ചിലപ്പോഴെങ്കിലും ശരാശരിയ്ക്കും താഴെപ്പോകുന്നുണ്ട്. എന്നാല്‍ ചിലരംഗങ്ങളിലൂടെ തന്റെ പ്രതിഭ ഈ പുതുമുഖവും വെളിപ്പെടുത്തുന്നു. നിഖില്‍ രാജനും അവിയല്‍ ബാന്‍ഡും ചേര്‍ന്നൊരുക്കുന്ന സംഗീതവും സിനിമയുടെ മൂഡ് നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. പിതാവിന്റെ സാമ്രാജ്യത്തിലേക്ക് പുത്രന്റെ വരവ്
അടുത്ത പേജില്‍
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍