Don't Miss!
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Sports T20 World Cup: പന്തുള്ളപ്പോള്‍ സഞ്ജു എന്തിന്? പഠാന്റെ ലോകകപ്പ് ടീമില്‍ സഞ്ജുവും രാഹുലുമില്ല
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
വിലക്കുകളെ തകര്‍ത്ത വിജയം
തിലകന് എന്ന അപൂര്‍വ്വ അഭിനയപ്രതിഭയെ അച്യുതമേനോനിലേക്ക് പ്രവേശിപ്പിക്കുന്നതില്‍ എടുത്ത വിട്ടുവീഴ്ചയില്ലാത്ത നിലപ്പാടും പ്രശംസിക്കാതെ വയ്യ. ഇന്ത്യന്‍ റുപ്പിയില്‍ കേവല യഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാത്ത ചില മുഹൂര്‍ത്തങ്ങളെ ചൂണ്ടി കാണിക്കാതെ മുന്നോട്ടും നീങ്ങാനും വയ്യ.
വട്ടപൂജ്യമായിരിക്കുന്ന, ആത്മവിശ്വാസമില്ലാത്ത ജെ.പിക്ക് കുടകിലെ സ്ഥല കച്ചവടത്തില്‍ പിഴച്ച തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്ത് ഇരുപത്തഞ്ചുലക്ഷം വസൂലാക്കാനുളള വഴിയിട്ട് കൊടുക്കുന്ന അച്യുത മേനോന് (തിലകന്) സ്വന്തം രക്തത്തില്‍ പിറന്ന മകളേയും മകനേയും ആത്മവിശ്വാസത്തോടെ തിരിച്ചയക്കാന്‍ കഴിഞ്ഞില്ലെന്നത്, അതിനുള്ള പോംവഴികള്‍ തീരുമാനിച്ചുറപ്പിച്ചിട്ടും വലിയ ഒരു ബാദ്ധ്യതയായി തോന്നി.
സിനിമയെ നിയതമായ ഒരു സ്വാതന്ത്യ്രത്തിന്റെ മേഖലയിലേക്ക് നടത്താന്‍ എളുപ്പവഴി കണ്ടുപിടിച്ചപോലെ ചില സാധൂകരണങ്ങള്‍. ഏതിനും ഇന്ത്യന്‍ റുപ്പി മലയാളത്തില്‍ മേല്‍ കൈനേടുന്ന ഒരു ഇടം കണ്ടെത്തുന്നുണ്ട്. ഒരു പക്ഷേ അവാര്‍ഡിന്റെ ദൂര സാദ്ധ്യതകളെ അനാവരണം ചെയ്യുന്ന ചില സൂചനകളും സിനിമ ഇട്ടുതരുന്നു.
അടുത്ത പേജില്‍ ജെപിയെ അവിസ്മരണീയമാക്കി പൃഥ്വി
-
'അവർ കണ്ടുമുട്ടാൻ പോലും പാടില്ല... വിവാഹിതരായിയെന്നത് വലിയ അത്ഭുതം, ഉടനെ വരുണും ലാവണ്യയും വേർപിരിയും'
-
ഭാര്യയുടെ സഹോദരൻ ഇന്നും എന്നെ കുറ്റക്കാരനായി കാണുന്നു; ദേവയാനിയുമായും സംസാരമില്ല; നകുലിനെക്കുറിച്ച് രാജകുമാരൻ
-
അവനെ നോക്കിയാല്‍ തല്ല് കിട്ടും! സാറ ഭീഷണിപ്പെടുത്തി; അനന്യ പാണ്ഡെയുടെ വെളിപ്പെടുത്തല്‍