Don't Miss!
- Lifestyle അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
- Sports IPL 2024: 20ാം ഓവര്‍ എന്തുകൊണ്ട് യഷിന് നല്കി? രാഹുല്‍ ധോണിയെ സഹായിച്ചു! തെളിവ് ഇതാ
- News എംഎല്‍എമാരടക്കം ഒരാള്‍ പോലും വോട്ട് ചെയ്യാതെ നാഗാലാന്‍ഡിലെ 6 ജില്ലകള്‍..! കാരണമിത്
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
കൊല ചെയ്തതാര്?
മുന്പരിചയമോ ഏതെങ്കിലും തരത്തിലുള്ള ബന്ധമോയില്ലാത്ത ഈ പെണ്‍കുട്ടികള്‍ക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ച് മൂന്ന് വഴികളിലായി തന്നെ ഷറഫുദ്ദീന് അന്വേഷിക്കേണ്ടിവന്നു. ഓരോ കൊലപാതകങ്ങളും സംഭവിച്ചതെങ്ങനെയെന്ന് കണ്ടെത്താന്‍ മൂന്ന് പെണ്‍കുട്ടികളെയും കുറിച്ച് ഷറഫുദ്ദീന് വിശദമായി അന്വേഷിച്ചു.
ആദ്യപകുതിയില്‍ കൊലപാതകങ്ങള്‍ക്കു പിന്നിലെ കാരണങ്ങളെ കുറിച്ചുള്ള വിവിധ തലങ്ങളിലുള്ള അന്വേഷണമാണ് നടക്കുന്നത്. രണ്ടാം പകുതിയില്‍ കൊലപാതകങ്ങള്‍ക്കു പിന്നിലെ ദുരൂഹതയുടെ കെട്ടുപാടുകള്‍ ഷറഫുദ്ദീന് ഒന്നൊന്നായി അഴിച്ചെടുക്കുന്നു.
സസ്പെന്‍സ് നിലനിര്‍ത്താനും ആദ്യന്തം ഉദ്വേഗജനകമായി കഥ പറയാനും കെ.മധുവിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ സിബിഐ ഡയറിക്കുറിപ്പിന്റെയോ സേതുരാമയ്യര്‍ സിബിഐയുടെയോ നിലവാരം പുലര്‍ത്താന്‍ ഈ ചിത്രത്തില്‍ കെ.മധുവിന് കഴിഞ്ഞിട്ടില്ല.
പതിവ് സസ്പെന്‍സ് ചിത്രങ്ങള്‍ പോലെ കൊല നടത്തിയതെന്ന് സംശയിക്കാവുന്ന ഒരു കൂട്ടം കഥാപാത്രങ്ങളെ ഈ ചിത്രത്തിലും അണിനിരത്തിയിട്ടുണ്ട്. സിദ്ദിഖ്, സുബൈര്‍, സുരേഷ് കൃഷ്ണ, ഊര്‍മിള ഉണ്ണി, ബിന്ദു പണിക്കര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് ആദ്യപകുതി കടന്നുപോവുകയാണ്. പിന്നീട് യഥാര്‍ത്ഥ കൊലയാളിയിലേക്ക് അന്വേഷകന് എത്തിച്ചേരുകയും ചെയ്യുന്നു. അതിനിടയില്‍ ചിലപ്പോഴൊക്കെ ചിത്രം അതിനാടകീയമായി പോവുന്നുണ്ട്. ഈ അതിനാടകീയത ക്ലൈമാക്സിലും മുഴച്ചുനില്ക്കുന്നു.
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?