Don't Miss!
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Automobiles സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
- Sports IPL 2024: പ്രശ്നം രോഹിത്തും ഹാര്ദിക്കുമായല്ല, വില്ലന്‍ ബൗച്ചര്‍! എല്ലാത്തിനും കാരണം- തെളിവിതാ
- News സംസ്ഥാനത്ത് ആദ്യ പത്രിക സമർപ്പിച്ച് മുകേഷ്,കെട്ടിവയ്ക്കാൻ പണം നൽകിയത് മത്സ്യത്തൊഴിലാളികൾ
- Technology മിഡ് ബഡ്ജറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ; വിവോ വി40 എസ്ഇ 5ജി ആഗോളതലത്തിൽ പുറത്തിറക്കി
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
വിജയ് രാഷ്ട്രീയം ലക്ഷ്യമിടുന്നു?
എന്നാല്‍ എന്തുകൊണ്ടോ ചിലര്‍ക്കെങ്കിലും സ്ക്രീനിലെ വില്ലന്‍ ജീവിതത്തിലും വില്ലനാകണമെന്നില്ല എന്നൊരു തിരിച്ചറിവുണ്ട്. ചിലപ്പോള്‍ വെള്ളിത്തിരയിലെ ആദര്ശധീരന്മാര് ദിനപത്രങ്ങളിലെ വാര്‍ത്തകളിലൂടെ വില്ലന്‍ പരിവേഷം നേടിയെടുക്കുന്നതിനാലുമാവാം.
പക്ഷേ തമിഴ് രാഷ്ട്രീയത്തിലേയ്ക്കു കടക്കാനുള്ള കുറുക്കു വഴി സിനിമ തന്നെയാണ്. തമിഴ് മക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സാധാരണക്കാരനായ നായകകഥാപാത്രത്തെ അവിടുത്തെ ജനത നെഞ്ചോടു ചേര്‍ത്ത് വയ്ക്കുന്നു. ഫാന്‍സ് അസോസിയേഷനുകള്‍ വഴി താരങ്ങള്‍ നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ക്ക് പൊതുജനത്തിന്റെ മുന്നില്‍ കൂടുതല്‍ സ്വീകാര്യത നല്കുന്നു.
തൊണ്ണൂറുകളില്‍ ഇറങ്ങിയ മിക്ക വിജയ് കഥാപാത്രങ്ങളുടെ പേരും വിജയ് എന്നു തന്നെയായിരുന്നു. ഇത് ജനഹൃദയങ്ങളില്‍ സ്ക്രീനിലെ താരവും ജീവിതത്തിലെ താരവും ഒന്നാണെന്ന ധാരണ അരക്കിട്ടുറപ്പിക്കാന്‍ സഹായകമായി. ഒരു ടൈപ്പ് കഥാപാത്രങ്ങളില്‍ വിജയ് ഒതുങ്ങി നില്‍ക്കുന്നത് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണെന്ന് ചിന്തിയ്ക്കാന്‍ ഇത്തരത്തില്‍ ഒട്ടേറെ കാരണങ്ങളുണ്ട്.
അടുത്ത പേജില്‍
എന്തുകൊണ്ട് വിജയ് വ്യത്യസ്തത തേടുന്നില്ല?
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ
-
ഇതൊന്നും പറ്റില്ലെങ്കിൽ വീട്ടിലിരിക്കണം, ഇത്താത്തയും ഇക്കാക്കയും കളിക്കുന്നു; തുറന്നടിച്ച് ശ്രീരേഖയും യമുനയും