Don't Miss!
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പ്രായമാകാത്ത മുകേഷ്
മമ്മൂട്ടി, മോഹന്‍ലാല്‍, ജഗതിശ്രീകുമാര്‍ തുടങ്ങിയവര്‍ കഴിഞ്ഞാല്‍ വര്‍ഷങ്ങളായ് മലയാളസിനിമയില്‍ തിരക്കുള്ള നിത്യഹരിതനായകന് (നായകത്വം അപൂര്‍വ്വമെങ്കിലും) എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരാളേയുള്ളു, മുകേഷ്.
അഭിനയത്തിലും പ്രസരിപ്പിലും കാലത്തിന് അധികം കയറിക്കളിക്കാന്‍ അനുവാദം നല്‍കാതെ സ്വന്തം കഴിവുകളെ രാകിമിനുക്കി വെയ്ക്കുന്ന അപൂര്‍വ്വ പ്രതിഭാവിലാസം. സ്ഥിരമായി നായകനായില്ലെങ്കിലും സിനിമയില്‍ സജീവമാണ് മുകേഷ്.
സഹനടനായ മര്‍മ്മ പ്രധാന വേഷങ്ങളിലൂടെ എന്നും മുകേഷ് ആള്‍ക്കൂട്ടത്തിന്റെ ഹീറോ ആയി മാറുന്നു. ടീം വര്‍ക്ക് സൂപ്പര്‍ ഹിറ്റുകളില്‍ മിക്കവയിലും നായകരില്‍ ഒരാള്‍ അല്ലെങ്കില്‍ നായകന് തന്നെ, ഇതാണ് മുകേഷിന്റെ സ്ഥാനം.
ഗോഡ് ഫാദര്‍, ഫ്രണ്ട്സ്, ഇന്‍ ഹരിഹര്‍നഗര്‍, റാംജിറാവു സ്പീക്കിംഗ് , മന്നാര്‍ മത്തായി സ്പീക്കിംഗ് , ക്രോണിക്ക് ബാച്ചിലര്‍, സിബി ഐഡയറിക്കുറിപ്പ്, ഇങ്ങനെ ഒരു പാട് സിനിമകളുടെ മര്‍മ്മമറിഞ്ഞ് പ്രവര്‍ത്തിച്ച നടനാണ് ഇദ്ദേഹം,
മോഹന്‍ലാലുമൊത്ത് ചിരിയുണര്ത്തിവിട്ട ഭൂതകാല സിനിമകള്‍ ഒട്ടേറെ. ഇന്നും കോളേജ് കുമാരനായി അഭിനയിക്കാന്‍ പ്രാപ്തന്‍. കാളിദാസ കലാകേന്ദ്രത്തിലൂടെ നാടക കുടുംബത്തില്‍ പിറന്ന മുകേഷിന്റെ വീട്ടില്‍ സിനിമയ്ക്ക് അവിഭാജ്യ ഘടകമായിതീര്ന്നത് മുകേഷ് മാത്രമാണ്.
അടുത്ത പേജില്‍
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'