Don't Miss!
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Sports IPL 2024: ജയം തുടരാന്‍ ആര്‍സിബിയും കെകെആറും, ഗംഭീര്‍-കോലി നേര്‍ക്കുനേര്‍; ടോസ് 7 മണിക്ക്
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ആര്യ മാപ്പുപറയണം: ഹിന്ദുമക്കള്‍ കക്ഷി
കഴിഞ്ഞ ദിവസം അഭിഭാഷക സംഘടന ആര്യയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ താരത്തിന്റെ കട്ടൗട്ടില്‍ ചെരുപ്പുമാല അണിയിച്ചുകൊണ്ട് ഹിന്ദു മക്കള്‍ കക്ഷിയും പ്രതിഷേധം അറിയിച്ചു.
ആസ്വാദന നിലവാരം കൂടുതലുള്ള കേരളത്തിലേക്ക് കെട്ടുകെട്ടിക്കൊള്ളാന് അവര്‍ ആര്യയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പ്രതിഷേധം രൂക്ഷമാകുന്ന അവസ്ഥയില്‍ ആര്യയുടെ റിലീസാകാനിരിക്കുന്ന സിനിമ ചിക്കു ബുക്കു പെട്ടിയിലിരിക്കുമെന്നാണ് സൂചന.
കേരളത്തില്‍ നടന്ന ഒരു അവാര്‍ഡ് ദാനച്ചടങ്ങിനിടെയാണ് ആര്യ തമിഴരുടെയും മലയാളികളുടെയും ആസ്വാദന നിലവാരത്തെ താരതമ്യപ്പെടുത്തിയത്.
വലിയ മലയാളി സദസിനെ കണ്ടതോടെ, തന്നെ വളര്‍ത്തി വലുതാക്കിയ തമിഴിനെ ആര്യ മറന്നുവെന്നാണ് വിമര്‍ശനം.
തമിഴരോട് ആര്യ മാപ്പ് അപേക്ഷിക്കണം എന്നാണ് ഹിന്ദു മുന്നണിയുടെ ആവശ്യം. ഇല്ലെങ്കില്‍ ആര്യയുടെ സിനിമകള്‍ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്നും ഹിന്ദുമുന്നണി അറിയിച്ചിട്ടുണ്ട്.
തമിഴ് സിനിമയ്ക്കും താരങ്ങള്‍ക്കും നിലവാരം ഇല്ലെന്ന് പറഞ്ഞ ആര്യ തമിഴ് ജനതയോട് മാപ്പപേക്ഷിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ തമിഴകം മുഴുവനും പ്രതിഷേധ പ്രകടങ്ങള്‍ സംഘടിപ്പിക്കും.
ആര്യയുടെ റിലീസാകാന്‍ പോകുന്ന ചിക്ക് ബുക്ക് പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ ഞങ്ങള്‍ ഘരാവോ ചെയ്യും. തമിഴ് സിനിമയില്‍ നിന്ന് കോടികള്‍ പ്രതിഫലമായി വാങ്ങിക്കൊണ്ട് തമിഴ് സിനിമയെ അപമാനിച്ച ആര്യ മാപ്പപേക്ഷിച്ചേ തീരൂ. ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രസിഡന്റ് കണ്ണന് ചെന്നൈയില്‍ പറഞ്ഞു.
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'