Don't Miss!
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഷങ്കറിന്റെ തമിഴ് ചിത്രത്തില്‍ നെടുമുടി
ഷങ്കറിന്റെ തമിഴ് ചിത്രത്തില്‍ നെടുമുടി
ഷങ്കറിന്റെ തമിഴ് ചിത്രത്തില്‍ നെടുമുടി വേണുവിന് ശക്തമായ കഥാപാത്രം. ഈ വേഷം തമിഴില്‍ നെടുമുടിയെ ഏറെ ശ്രദ്ധേയനാക്കുമെന്നാണ് കരുതുന്നത്.
വിക്രത്തിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന അന്നിയന്‍ എന്ന ചിത്രത്തിലാണ് നെടുമുടിക്ക് ശക്തമായ കഥാപാത്രത്തെ ലഭിച്ചിരിക്കുന്നത്. വിക്രത്തിന്റെ അച്ഛനായാണ് നെടുമുടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഷങ്കറിന്റെ തന്നെ ചിത്രമായ ഇന്ത്യനില്‍ പൊലീസ് ഓഫീസറായി നെടുമുടി വേഷമിട്ടിട്ടുണ്ട്. ഈ ചിത്രത്തിലെ നെടുമുടിയുടെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. ഡോ. രാജശേഖറിന്റെ മോഹമുള്ള് എന്ന ചിത്രത്തിലും നെടുമുടി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിലേതിനേക്കാള്‍ ഗംഭീരമായ വേഷമാണ് നെടുമുടിക്ക് പുതിയ ഷങ്കര്‍ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്.
വിക്രമിനെ നായകനാക്കി ഷങ്കര്‍ ആദ്യമായി ഒരുക്കുന്ന ചിത്രമാണ് അന്നിയന്‍. വളരെ വ്യത്യസ്തമായ വേഷവിധാനങ്ങളോടെയാണ് വിക്രം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തമിഴിലെ സൂപ്പര്‍ സംവിധായകനും സൂപ്പര്‍ നടനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരു സൂപ്പര്‍ ഹിറ്റാവുമെന്നാണ് പ്രതീക്ഷ. ചിത്രം വിജയമായാല്‍ കലാഭവന്‍ മണിയെ പോലെ മലയാളത്തില്‍ നിന്ന് നെടുമുടിക്കും തമിഴില്‍ തിളങ്ങാനുള്ള അവസരമാണ് ലഭിക്കുക.
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'