Don't Miss!
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
കുചേലനില്‍ നയന്‍സിന് മുഴുനീള റോള്‍
കഥ പറയുമ്പോള്‍ ഒറിജിനല്‍ പോലെ തന്നെ തമിഴിലും റീമേക്ക് ചെയ്താല്‍ മതിയെന്നാണ് രജനീകാന്ത് ആദ്യം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ സംവിധായകന് പി.വാസുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒട്ടേറെ മാറ്റങ്ങളാണ് തമിഴ് റീമേക്കായ കുചേലനില്‍ വരുത്തിയിരിക്കുന്നത്.
കഥ പറയുമ്പോഴില്‍ മമ്മൂട്ടി ഏതാനും രംഗങ്ങളില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ തമിഴില്‍ രജനീകാന്തിന് മുഴുനീള റോളാണ്. തന്റെ സ്ഥിരം ശൈലിയില്‍ ആടിപ്പാടുകയും ഗുണ്ടകളെ അടിച്ചൊതുക്കുകയും ചെയ്യുന്ന സ്റ്റൈല്‍ മന്നനെ സിനിമയുടെ മുഴുനീളത്തില്‍ തന്നെ കണ്ട് ആരാധകര്‍ക്ക് തൃപ്തിയടയാം.
കഥ പറയുമ്പോഴില്‍ മമ്മൂട്ടിക്ക് നായികയില്ല. പക്ഷേ കുചേലനില്‍ രജനീകാന്ത് മുഴുനീളത്തില്‍ തന്നെയെത്തുമ്പോള്‍ അദ്ദേഹത്തിന് നായിക വേണമല്ലോ. നയന്‍താരയാണ് രജനീകാന്തിന്റെ നായികയായി പ്രത്യക്ഷപ്പെടുന്നത്.
നേരത്തെ നയന്‍സ് ഗാനരംഗങ്ങളില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂവെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നയന്‍സിന്റെ ഡേറ്റുകള്‍ വേണ്ടവിധം ഉപയോഗപ്പെടുത്തുവാനായി ആ കഥാപാത്രത്തെ വലിച്ചുനീട്ടി മുഴുനീള നായികയാക്കിയെന്ന് പി.വാസു പറഞ്ഞു. കഥ പറയുമ്പോഴില്‍ ഇല്ലാത്ത ഒരു കഥാപാത്രത്തെയാണ് നയന്‍സിനു വേണ്ടി കുചേലനില്‍ സൃഷ്ടിച്ചിരിക്കുന്നത്.
അടുത്ത പേജ്-
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍
-
'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി