Don't Miss!
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കമല്ഹാസന് നായകന്; കനിമൊഴി നിര്‍മ്മാതാവ്
വേട്ടയാട് വിളയാട് എന്ന മേഗാഹിറ്റ് ചിത്രത്തിന് ശേഷം ഗൗതം മേനോനും കമലും വീണ്ടും ഒന്നിയ്ക്കുന്നു.ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ് ഗൌതവും കമലും വീണ്ടും ഒന്നിക്കുമ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നറിയുന്നു.
സംഗീതസംവിധാനം എ ആര് റഹ്മാനോ ഇളയരാജയോ ആയിരിക്കും. മന്മദന് അമ്പിനു ശേഷം കമലഹാസന് അഭിനയിക്കുന്നത് ഈ ചിത്രത്തിലായിരിക്കുമെന്നും സൂചനയുണ്ട്.
ചിത്രം നിര്‍മ്മിക്കുന്നത് തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയാണ്. കനിമൊഴിയുടെ നിര്‍മ്മാണക്കമ്പനിക്ക് പേരിട്ടിട്ടില്ല.
തന്റെ ആദ്യ നിര്‍മ്മാണ സംരംഭത്തിന്റെ വിശദാംശങ്ങള്‍ ഗൌതവുമായും കമലഹാസനുമായും ചര്‍ച്ച നടത്തി വരികയാണത്രേ കനിമൊഴി.
ഒരു വമ്പന്‍ ചിത്രവുമായി നിര്‍മ്മാണരംഗത്തേക്ക് കടക്കണമെന്നത് കനിമൊഴിയുടെ ആഗ്രഹമായിരുന്നു. തമിഴ് സിനിമാലോകത്ത് വിജയകഥ ആവര്‍ത്തിക്കുന്ന ഗൗതമിനെയും ഉലകനായകന് കമലഹാസനെയും വീണ്ടും ഒരുമിപ്പിക്കാനായതോടെ കനിമൊഴി നിര്‍മ്മാതാവ് എന്ന നിലയില്‍ പകുതി വിജയം കണ്ടുകഴിഞ്ഞു എന്നാണ് കോടമ്പാക്കം റിപ്പോര്‍ട്ടുകള്‍.
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
-
അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്