Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ തന്ത്രം പാളിയേനെ, ആ മണ്ടത്തരം മുംബൈ മുതലാക്കി! രക്ഷിച്ചത് സന്ദീപ്
- Lifestyle ചാണക്യനീതി: അഗ്നിയേക്കാള്‍ നിങ്ങളെ പൊള്ളിക്കും ഈ മൂന്ന് കാര്യങ്ങള്‍, ചങ്ക് തകരും
- Automobiles വിദേശ മലയാളികളുടെ ശ്രദ്ധയ്ക്ക്, സർപ്രൈസ് വെളളപ്പൊക്കത്തിൽ നിന്ന് വാഹനം എങ്ങനെ സംരക്ഷിക്കാം
- News പൊന്നാനിയില്‍ കളിവിട്ട് കാര്യത്തിലേക്ക്; അടിയൊഴുക്കുകള്‍ക്ക് ശ്രമം, പറഞ്ഞതില്‍ മാറ്റമില്ലെന്ന് ജിഫ്രി തങ്ങള്‍
- Finance മൂന്ന് വർഷം കൊണ്ട് നൽകിയത് 1430% ലാഭം, ഈ സ്മോൾ ക്യാപ് ഓഹരി പൊളിയല്ലേ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
സൂര്യയുടെ പുതിയ ചിത്രത്തിന് വലിയൊരു മാറ്റം, എന്താണത്?
സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വലിയൊരു മാറ്റം. മറ്റൊന്നുമല്ല, ഹൈക്കു എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേര് മാറ്റുന്നു. പുതിയ പേര് കണ്ടുവച്ചിട്ടില്ല. ആരാധകര്‍ക്ക് ആര്‍ക്ക് വേണമെങ്കിലും ചിത്രത്തിന് പേര് നിര്‍ദ്ദേശിക്കാവുന്നതാണ്.
സൂര്യയും അമല പോളും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിലുള്ളതാണ്. കുട്ടികളെ വളര്‍ത്തേണ്ട രീതികളെ കിറിച്ചും മറ്റുമാണ് ചിത്രം പറയുന്നത്. ബിന്ദു മാധവി, കാര്‍ത്തിക് കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അതിഥിതാരങ്ങളായി എത്തുന്നു.
ഹൈക്കു എന്ന പേരിന് ഒരു അട്രാക്ഷന് കിട്ടുന്നില്ല എന്ന് പറഞ്ഞാണ് പേര് മാറ്റുന്നത്. അത് മാത്രമല്ല, ഹൈക്കു എന്ന വാക്ക് ഇംഗ്ലീഷാണ്. അങ്ങനെ വരുമ്പോള്‍ തമിഴ് നാട് സര്‍ക്കാറിന്റെ ടാക്സ് ആനുകൂല്യം ലഭിയ്ക്കില്ല എന്നതും പേര് മാറ്റാന്‍ കാരണമാണ്
ചിത്രത്തിന്റെ സംവിധായകന് പാണ്ഡിരാജ് തന്നെയാണ് ചിത്രത്തിന്റെ പേര് മാറ്റുന്ന കാര്യം തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്. ആരാധകര്‍ നിര്‍ദ്ദേശിക്കുന്ന പേര് യോജിച്ചതാണെങ്കില്‍ തീര്‍ച്ചയായും അത് ഉപയോഗിക്കും എന്ന ഉറപ്പും സംവിധായകന് നല്കുന്നു.
-
പൂജ കൃഷ്ണ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായി, സിജോ ഈ ആഴ്ച ഹൗസിലേക്ക് തിരിച്ച് വരും, ഗബ്രി പവർ ടീമിൽ!
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ
-
ഇരുപത് വർഷം മുമ്പ് ഗില്ലിയിൽ വിജയിയുടെ പ്രതിഫലം നാല് കോടി, ഇന്ന് ഒരു സിനിമയ്ക്ക് താരം വാങ്ങുന്നത് 200 കോടി!