Don't Miss!
- News ജോലി വാഗ്ധാനം ചെയ്ത് റഷ്യയില്‍ എത്തിച്ചു: കബളിക്കപ്പെട്ട മലയാളികളെ തിരികെ എത്തിക്കാന്‍ ശ്രമം തുടരുന്നു
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
രജനികാന്തിന്റെ കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്
രജനി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കബാലി തിയേറ്ററുകളില്‍ എത്താന്‍ ഇനി എട്ട് നാള്. തമിഴകം മാത്രമല്ല, കേരളവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.
ജൂലൈ 22ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചു. പ്രദര്‍ശനാനുമതി മാത്രമല്ല, സെന്‍സര്‍ ബോര്‍ഡിന്റെ പ്രശംസയും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞതിങ്ങനെ.
രജനികാന്തിന്റെ കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്
രജനികാന്ത് അധോലോക നായകന്റെ വേഷത്തിലെത്തുന്ന ചിത്രം. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രജനികാന്തിന്റെ കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്
പ്രദര്ശനാനുമതിയ്ക്കൊപ്പം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രശംസയും ലഭിച്ചു. കോരിത്തരിപ്പിക്കുന്ന മാസ് സീനുകളാണ് ചിത്രത്തിലേതെന്നും സെന്‍സര്‍ ബോര്‍ഡംഗങ്ങള്‍ പറയുന്നു.
രജനികാന്തിന്റെ കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്
ആക്ഷന്‍ രംഗങ്ങളേക്കാള്‍ ഇമോഷനാണ് ചിത്രത്തില്‍ പ്രാധാന്യം കൊടുത്തിരിക്കുന്നതെന്നും ബോര്‍ഡംഗങ്ങള്‍ പറയുന്നു.
രജനികാന്തിന്റെ കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്
വി ക്രിയേഷന്‍സിന്റെ ബാനറില്‍ കെലൈ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രജനികാന്തിന്റെ കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്
മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് കബാലി കേരളത്തിലെത്തിക്കുന്നത്. എട്ടര കോടിയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണവകാശം ആശിര്‍വാദ് സിനിമാസ് വാങ്ങിച്ചത്.
-
'അയ്ശരി... നേരത്തെ പരിചയക്കാരാണോ എന്നിട്ടാണോ നാട്ടുകാർക്ക് മുന്നിൽ ഈ നാടകം?'; ജിന്റോയും നോറയും ഫ്രണ്ട്സ്?
-
ഞങ്ങളെ ഒരുപാട് പേരുടെ അടുത്ത് കൊണ്ടുപോയി കഥ പറയിപ്പിച്ചിട്ടുണ്ട്; മമ്മൂക്ക ഇല്ലായിരുന്നെങ്കില്‍...
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!